<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Malayalam News: Breaking & Latest Malayalam news | Madhyamam | മാധ്യമം മലയാളം വാർത്തകൾ]]></title>
<description><![CDATA[Malayalam News: Breaking, top & Latest Malayalam headlines (മലയാളം വാർത്തകൾ)  from Kerala, India, Politics, education, business, sports, tech, entertainment, lifestyle, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Malayalam News: Breaking &amp; Latest Malayalam news | Madhyamam | മാധ്യമം മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Fri, 24 Sep 2021 03:02:56 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category//gulf-news/uae/google_feeds.xml/feeds.xml" rel="self" type="application/rss+xml"/>
<pubDate>Fri, 24 Sep 2021 03:02:56 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ശരീരം വെള്ളം ആവശ്യപ്പെടുന്നത് എങ്ങിനെ?]]></title>
<description><![CDATA[തൊണ്ടയിൽ വരൾച്ച വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ വെള്ളം കുടിക്കുക.]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200283-health-tips.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200283-health-tips.jpg'/><figcaption></figcaption></figure><p>നിങ്ങളുടെ ശരീരം വെള്ളം ആവശ്യമാണെന്ന് അറിയിക്കുന്നതിന് ചില സൂചനകൾ നൽകുന്നുണ്ട്​. ഒന്ന്, മൂത്രത്തി​െൻറ നിറം, ഇരുണ്ട മഞ്ഞ നിറം നിർജലീകരണം സൂചിപ്പിക്കാം, </p><p>അതേസമയം വ്യക്തവും വൈക്കോൽ നിറമുള്ളതുമായ മൂത്രം ജലാംശം നിറഞ്ഞതും സംതൃപ്​തവുമായ ശരീരത്തി​െൻറ അടയാളമാണ്.<br></p><p>തൊണ്ടയിൽ വരൾച്ച വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ വെള്ളം കുടിക്കുക. നിർജ്ജലീകരണം സംഭവിച്ച ശരീരത്തി​െൻറ സൂചകങ്ങളിലൊന്നാണ് ഡ്രൈ ചാപസ്​ ചുണ്ടുകൾ. ആരോഗ്യ സൂചകങ്ങളായി മാറിയേക്കാമെന്നതിനാൽ ഈ സൂചനകൾ ശ്രദ്ധിക്കുക.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/how-does-the-body-require-water-851404</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/how-does-the-body-require-water-851404</guid>
<category><![CDATA[Gulf,U.A.E,Health & Fitness,Health News,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 03:23:56 GMT</pubDate>
</item>
<item>
<title><![CDATA[ആരോഗ്യത്തിലേക്ക് നടക്കാം; മണ്‍പാത്രങ്ങളിലേക്ക് മടങ്ങാം]]></title>
<description><![CDATA[ആരോഗ്യകരമായ ഭക്ഷണവും പാചകവും ഉറപ്പാക്കാൻ മൺപാത്രങ്ങളോളം മികവുള്ള മറ്റൊന്നുമില്ല]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200280-nesto1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200280-nesto1.jpg'/><figcaption><span class='copyright'></span></figcaption></figure><p>പഴഞ്ചന്‍ രീതിയെന്ന് കരുതി നാം അടുക്കളയിലെ തട്ടിന്‍പുറങ്ങളില്‍ ഉപേക്ഷിച്ച കളിമണ്‍ പാത്രങ്ങളുടെ പിറകെയാണ് ഇപ്പോള്‍ എല്ലാവരും. മാറിയ ജീവിതശൈലി തീര്‍ക്കുന്ന പ്രതിസന്ധികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമൊപ്പം മാഹാമാരി വിതച്ച ആശങ്കകളും കൂടിയായതോടെ മണ്‍പാത്രങ്ങള്‍ക്കും കളിമണ്ണിൽ നിര്‍മിച്ച മറ്റു വീട്ടുപകരണങ്ങള്‍ക്കും ആവശ്യക്കാർ ഏറെയുണ്ട്. അതിനാൽ തന്നെ മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും  മണ്‍പാത്രങ്ങളുടെ പ്രത്യേക കൗണ്ടറുകളും വന്നുതുടങ്ങിയിട്ടുണ്ട്.<br></p><p>ആരോഗ്യകരമായ ഭക്ഷണവും പാചകവും ഉറപ്പാക്കാൻ മൺപാത്രങ്ങളോളം മികവുള്ള മറ്റൊന്നുമില്ല<br></p><p>പോഷകഗുണങ്ങള്‍ നഷ്​ടപെടില്ലെന്ന് മാത്രമല്ല,  കലര്‍പ്പില്ലാത്ത തനിസ്വാദും ഉറപ്പാണ്
</p><p>ചൂടും നനവും സംതുലിതമാക്കി ആഹാരസാധനങ്ങള്‍ കരിഞ്ഞുപോകാതെ പാചകം ചെയ്യാന്‍ സഹായിക്കുന്നു
</p><p>ആൽക്കലൈൻ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ മൺപാത്രങ്ങൾക്ക് ആഹാര സാധനങ്ങളിലെ ആസിഡിനെ ന്യൂട്രലൈസ് ചെയ്യാനുള്ള കഴിവുണ്ട്
</p><p>മൺപാത്രങ്ങളിൽ പാചകം ചെയുന്ന ആഹാരത്തിൽ ഇരുമ്പ്, കാൽസ്യം, മെഗ്​നീഷ്യം, സൾഫർ എന്നിവയുടെ അളവ് കൂടുതലായിരിക്കും
</p><p>മൺപാത്രങ്ങളിലെ പാചകത്തിന് എണ്ണയുടെ അളവ് വളരെയധികം കുറക്കാനാകും
</p><p>എല്ലാതരം പാചകങ്ങളും മണ്‍പാത്രങ്ങളില്‍ നടത്താമെന്നതാണ് ഏറ്റവും വലിയ സവിശേഷത
</p><p>അരിക്കലം, ഉരുളിച്ചട്ടി, ഫ്രൈ പാന്‍, ബിരിയാണി പോട്ട്, തോരന്‍ പോട്ട് തുടങ്ങി മണ്‍കൂജ വരെ നീളുന്ന മണ്‍പാത്രങ്ങളുടെ വലിയൊരു നിര തന്നെയാണ് പാരമ്പര്യരീതിയിലുള്ള പാചകത്തിനായി ഓൽസെൻമാർക് വിപണയിലെത്തിച്ചിരിക്കുന്നത്.<br></p><p></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/walk-to-health-lets-go-back-to-the-pottery-851400</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/walk-to-health-lets-go-back-to-the-pottery-851400</guid>
<category><![CDATA[Griham,Gulf,U.A.E,Health & Fitness,Health News,Griham News,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:59:16 GMT</pubDate>
</item>
<item>
<title><![CDATA[വെള്ളമില്ലാതെ നിലനിൽക്കുന്ന ഡെസേർട്​ റോസ്]]></title>
<description><![CDATA[ഈ ​ചെ​ടി​ക്ക് ഈ​ർ​പ്പം വേ​ണ്ട​തി​ല്ല. ന​ല്ല സൂ​ര്യ​പ്ര​കാ​ശം വേ​ണം]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200273-desert-rose1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200273-desert-rose1.jpg'/><figcaption><span class='copyright'></span></figcaption></figure><p>വേ​ന​ൽ കാ​ല​മാ​യാ​ലും ന​മ്മു​ടെ ബാ​ൽ​ക്ക​ണി​യി​ൽ വ​ള​രെ ഉ​ഷാ​റാ​യി വ​ള​രു​ന്ന ചെ​ടി​ക​ളു​ണ്ട്. അ​വ​യി​ൽ  ഒ​ന്നാ​ണ് ഡി​സേ​ർ​ട്​ റോ​സ്. ഇ​തി​നെ Adenium എ​ന്നും പ​റ​യും. വെ​ള്ളം ഒ​രു മാ​സം വ​രെ ഒ​ഴി​ച്ചി​ല്ലേ​ലും ചെ​ടി​ക്ക് ഒ​രു കു​ഴ​പ്പ​വും വ​രി​ല്ല.<br></p><p>Adenium പ്രധാ​ന​മാ​യും Arabicum,Obesum എ​ന്നി​ങ്ങ​നെ ര​ണ്ടു ത​ര​മാ​ണ്. കൂ​ടു​ത​ൽ ക​ണ്ടു വ​രു​ന്ന​ത് Obesum ആ​ണ്.
</p><p>ഹൈ​ബ്രി​ഡ്​ വെ​റൈ​റ്റി ആ​യ adeniumന്​ ​വി​വി​ധ നി​റ​ത്തി​ലും രൂ​പ​ത്തി​ലു​മു​ള്ള പൂ​ക്ക​ളു​ണ്ടാ​കും. Double petals, single, triple അ​ങ്ങ​നെ പ​ല ത​രം. ഇ​തി​െ​ൻ​റ caudex എ​ന്നു പ​റ​യു​ന്ന ഭാ​ഗ​വും മ​നോ​ഹ​ര​മാ​ണ്.  ഇ​തി​നെ ബോ​ൺ​സാ​യി ആ​യി ​ വ​ള​ർ​ത്തി​യാ​ൽ ഭം​ഗി കൂ​ടും. Adenium അ​രി പാ​കി കി​ളി​പ്പി​ക്കാം. ഇ​തി​ലെ സീ​ഡ്​ പോ​ഡ്​ മൂ​പ്പെ​ത്തു​േ​മ്പാ​ൾ കെ​ട്ടി​ക്കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ​ പൊ​ട്ടി അ​തി​െ​ൻ​റ അ​ക​ത്തെ 
</p><p>
</p><p>വി​ത്തു​ക​ൾ പ​റ​ന്നു പോ​കും. തൈ​ക​ൾ കി​ളി​ർ​ത്ത്​ കു​റ​ച്ചു പൊ​ക്കം വെ​ച്ചാ​ൽ മാ​റ്റി ന​ട​ണം. ന​ല്ല ഡ്രൈ​നേ​ജ്​ സൗ​ക​ര്യ​മു​ള്ള ച​ട്ടി നോ​ക്കി എ​ടു​ക്ക​ണം. ഫെ​ർ​ട​ലൈ​സ​ർ, ഗാ​ർ​ഡ​ൻ സോ​യി​ൽ, സാ​ൻ​ഡ്   (എം-​സാ​ൻ​ഡ്​ ആ​യാ​ലും മ​തി),കൊ​ക്കോ​പീ​റ്റ്(​ച​കി​രി​ച്ചോ​റ്) എ​ന്നി​വ ഇ​ട്ട്​ സെ​റ്റ്​ ചെ​യ്യാം. 
</p><p>ഈ ​ചെ​ടി​ക്ക് ഈ​ർ​പ്പം വേ​ണ്ട​തി​ല്ല. ന​ല്ല സൂ​ര്യ​പ്ര​കാ​ശം വേ​ണം. എ​ങ്കി​ലേ പൂ​ക്ക​ൾ ഉ​ണ്ടാ​കൂ. വ​ർ​ഷം തോ​റും റീ​പോ​ട്​ ചെ​യ്യു​ന്ന​ത്​ ന​ല്ല​താ​ണ്. അ​തി​െ​ൻ​റ caudex വ​ള​രാ​നും സ​ഹാ​യി​ക്കും. റീ​പോ​ട്​ ചെ​യ്യു​മ്പോ​ൾ caudex മ​ണ്ണി​െ​ൻ​റ മു​ക​ളി​ൽ വ​രു​ന്ന രീ​തി​യി​ലാ​വ​ണം.
</p><p>ഈ ​ചെ​ടി​ക്ക് വെ​ട്ടി​യൊ​തു​ക്ക​ൽ(prunning) വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഇ​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ണ്ണ​ർ, ക​ത്തി എ​ന്നി അ​ണു​ന​ശീ​ക​ര​ണം ചെ​യ്​​ത്​ വേ​ണം കൊ​മ്പ് മു​റി​ക്കാ​ൻ. മു​റി​ച്ച ശേ​ഷം ആ ​ഭാ​ഗ​ത്ത് fungicide(സാ​ഫ്)​ഉ​പ​യോ​ഗി​ക്കാം. മ​ഞ്ഞ​ൾ പൊ​ടി​യോ, പ​ട്ട പൊ​ടി​ച്ച​തോ ഇ​ട​ണം. അ​​ല്ലെ​ങ്കി​ൽ മെ​ഴു​കു​തി​രി ഉ​രു​ക്കി ഒ​ഴി​ച്ചാ​ലും മ​തി​യാ​കും. Adeniumതെ ​കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യാ​ൻ Gardeneca_home സ​ന്ദ​ർ​ശി​ക്കു​ക.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/dessert-rose-without-water-851395</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/dessert-rose-without-water-851395</guid>
<category><![CDATA[Griham,Gulf,U.A.E,Latest News For Feeds]]></category>
<dc:creator><![CDATA[ഹസീന റിയാസ്]]></dc:creator>
<pubDate>Fri, 24 Sep 2021 02:51:42 GMT</pubDate>
</item>
<item>
<title><![CDATA[വ്യത്യസ്​ത രുചിയിൽ മീൻ വറുക്കാം]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200267-fish-fry1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200267-fish-fry1.jpg'/><figcaption><span class='copyright'></span></figcaption></figure><p>ഗു​ണ​ങ്ങ​ൾ ഏ​റെ​യു​ള്ള, രു​ചി​യി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള ഒ​ന്നാ​ണ് മ​ൽ​സ്യ​വി​ഭ​വ​ങ്ങ​ൾ. ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​ഴി​ച്ച് കൂ​ടാ​ൻ പ​റ്റാ​ത്ത ​​ഐറ്റം.   മ​ൽ​സ്യം ഇ​ല്ലാ​ത്ത ഊ​ൺ ത​ന്നെ വ​ള​രെ ചു​രു​ക്കം. പ​ല​ത​ര​ത്തി​ൽ ന​മ്മ​ൾ മീ​ൻ പൊ​രി​ച്ചെ​ടു​ക്കാ​റും പൊ​ള്ളി​ച്ചെ​ടു​ക്കാ​റും ഉ​ണ്ട്. പ​ക്ഷെ 2 ചേ​രു​വ​ക​ൾ കൂ​ടി ചേ​ർ​ത്തു മീ​നൊ​ന്നു പൊ​രി​ച്ചു നോ​ക്കൂ, മീ​നി​ന്‍റെ രു​ചി​യും ഗു​ണ​വും ഒ​ന്നു വേ​റെ ത​ന്നെ. ന​മു​ക്ക് നോ​ക്കി​യാ​ലോ..</p><h3><b>ചേ​രു​വ​ക​ൾ:
</b></h3><ul class="hocalwire-editor-list"><li>മീ​ൻ (ദ​ശ​ക്ക​ട്ടി​യു​ള്ള 
</li><li>ഏ​തു മീ​നും ആ​വാം)-1​കി​ലോ 
</li><li>ഇ​ഞ്ചി -2 ചെ​റി​യ ക​ഷ​ണം 
</li><li>വെ​ളു​ത്തു​ള്ളി -3,4അ​ല്ലി 
</li><li>ചെ​റി​യ ഉ​ള്ളി -8,9 എ​ണ്ണം 
</li><li>പെ​രു​ഞ്ചീ​ര​കം -ഒ​രു ടേ​ബി​ൾ സ്പൂ​ൺ 
</li><li>ഉ​ലു​വ -1/2ടീ​സ്​​പൂ​ൺ 
</li><li>മ​ഞ്ഞ​ൾ പൊ​ടി -1ടീ​സ്​​പൂ​ൺ 
</li><li>മു​ള​ക് പൊ​ടി -2 ടേ​ബി​ൾ സ്​​പൂ​ൺ 
</li><li>ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന് 
</li><li>ക​റി വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന് 
</li><li>വി​നാ​ഗി​രി -ഒ​രു ടേ​ബി​ൾ സ്​​പൂ​ൺ 
</li><li>എ​ണ്ണ -വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് 
</li></ul><p><b style="color: rgb(95, 100, 104); font-family: inherit; font-size: 24px; background-color: rgb(255, 255, 255);">ഉ​ണ്ടാ​ക്കു​ന്ന വി​ധം:</b><br></p><p>ആ​ദ്യ​മാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യ മീ​ൻ ന​ന്നാ​യി വ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ചെ​റി​യ ഉ​ള്ളി, ജീ​ര​കം, ഉ​ലു​വ, മു​ള​ക്പൊ​ടി, മ​ഞ്ഞ​ൾ പൊ​ടി, ഉ​പ്പ്, വി​നാ​ഗി​രി എ​ല്ലാം കൂ​ടെ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ശേ​ഷം വ​ര​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന മീ​നി​ലേ​ക്ക് ന​ന്നാ​യി തേ​ച്ചു പി​ടി​പ്പി​ക്കു​ക. </p><p>ഒ​ന്നോ ര​ണ്ടോ മ​ണി​ക്കു​ർ മ​സാ​ല തേ​ച്ചു വെ​ക്കു​ക. ശേ​ഷം ചൂ​ടാ​യ പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് ആ​ദ്യം ക​റി വേ​പ്പി​ല ഇ​ട്ടു​കൊ​ടു​ക്കു​ക, പി​ന്നീ​ട് മ​സാ​ല തേ​ച്ചു പി​ടി​പ്പി​ച്ച മീ​ൻ ഓ​രോ​ന്നാ​യി എ​ണ്ണ​യി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ക്കു​ക. ഒ​രു ഭാ​ഗം ആ​യ​തി​നു ശേ​ഷം തി​രി​ച്ചി​ട്ടു കൊ​ടു​ക്കു​ക. രു​ചി​യേ​റി​യ വ​റു​ത്ത മീ​ൻ റെ​ഡി. ചൂ​ട് ചോ​റിന്‍റെ കൂ​ടെ​യും ക​ഞ്ഞി​യു​ടെ കൂ​ടെ​യും സു​ലൈ​മാ​നി​ക്കൊ​പ്പം സ്​​നാ​ക്കാ​യി​പ്പോ​ലും ക​ഴി​ക്കാം.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/fish-can-be-fried-in-different-flavors-851391</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/fish-can-be-fried-in-different-flavors-851391</guid>
<category><![CDATA[Gulf,U.A.E,Recipes,Special,Food,Gulf Home,Kudumbam,Top News,Food,Cooking]]></category>
<dc:creator><![CDATA[ബീഗം ഷാഹിന]]></dc:creator>
<pubDate>Fri, 24 Sep 2021 02:44:49 GMT</pubDate>
</item>
<item>
<title><![CDATA[പോ​സി​റ്റി​വാ​കു​ന്ന​വ​ർ​ക്കു മാ​ത്രം റി​സ്​​റ്റ്​ ബാ​ൻ​ഡ്; ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200265-617527.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200265-617527.jpg'/><figcaption></figcaption></figure><p>അ​ബൂ​ദ​ബി: കോ​വി​ഡ് പോ​സി​റ്റി​വ് ആ​കു​ന്ന​വ​ർ​ക്കു മാ​ത്രം ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ഇ​ല​ക്ട്രോ​ണി​ക് റി​സ്​​റ്റ്​ ബാ​ൻ​ഡ് ഉ​പ​യോ​ഗം അ​ബൂ​ദ​ബി​യി​ൽ ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​വും. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ഇ​ല​ക്ട്രോ​ണി​ക് റി​സ്​​റ്റ്​ ബാ​ൻ​ഡ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ബൂ​ദ​ബി അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യു​ന്ന​വ​ർ സ്വ​യം ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ക​യും ആ​വ​ശ്യ​മാ​യ തു​ട​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ന​ട​ത്തു​ക​യും വേ​ണ​മെ​ന്ന് സ​മി​തി അ​റി​യി​ച്ചു.<br></p><p>കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി അ​റ്റോ​ർ​ണി ജ​ന​റ​ലി​ന് കൈ​മാ​റും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും ആ​രോ​ഗ്യ നേ​ട്ട​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ട്. സു​സ്ഥി​ര​ത വീ​ണ്ടെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ സ​മി​തി പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും സ​ന്ദ​ർ​ശ​ക​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/wristband-for-positive-users-only-effective-from-today-851389</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/wristband-for-positive-users-only-effective-from-today-851389</guid>
<category><![CDATA[Gulf,U.A.E,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:43:13 GMT</pubDate>
</item>
<item>
<title><![CDATA[ആവേശം വിതറുന്ന ജെറ്റ് സ്കീ മാരത്തൺ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200262-see-fest011.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200262-see-fest011.jpg'/><figcaption><span class='copyright'></span></figcaption></figure><p>അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന സീ ഫെസ്​റ്റിവലി​െൻറ ഭാഗമായാണ് ജെറ്റ് സ്കീ മാരത്തൺ അരങ്ങേറുന്നത്. ഏറെ പുതുമകളോടെയാണ് അജ്മാൻ കോർണിഷിൽ അരങ്ങേറുന്ന അജ്മാൻ സീ ഫെസ്​റ്റിവലി​െൻറ ഓരോ പതിപ്പും സംഘടിപ്പിക്കുന്നത്. </p><p> ദുബൈ ഇൻറര്‍നാഷണൽ മറൈൻ ക്ലബി​െൻറ മേൽനോട്ടത്തിൽ അജ്മാൻ പൊലീസ്, ദുബൈ  പൊലീസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്‍ഡ്‌  കോസ്​റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റി എന്നിവയുടെ  സഹകരണത്തോടെയാണ് ഫെസ്​റ്റിവല്‍  നടക്കുന്നത്. യു.എ.ഇ മറൈൻ സ്പോർട്സ് ഫെഡറേഷ​െൻറ പിന്തുണയോടെയാണ് ഉത്സവം തുടർച്ചയായി ഓരോ വർഷവും അരങ്ങേറുന്നത്.</p><p>  ദുബൈ ഇൻറര്‍നാഷണൽ മറൈൻ ക്ലബി​െൻറ   ഔദ്യോഗിക വെബ്‌സൈറ്റ് വഴി മത്സരങ്ങള്‍ക്ക് ഓരോ പതിപ്പിനും രജിസ്ട്രേഷൻ ലഭ്യമാണ്.   മേഖലയിലെ  തുടക്കക്കാർക്കും രജിസ്ട്രേഷൻ സൗകര്യമുണ്ട്.  40 വയസ്സിന് മുകളിലുള്ളവർക്ക്  60 മിനിറ്റും അല്ലാത്തവര്‍ക്ക് 105 മിനിറ്റ് ഓപ്പൺ കാറ്റഗറിയിലുമാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനമൂല്യമുള്ള  മത്സരം അരങ്ങേറുന്നത്.  പ്രധാനമായും ഡിസംബര്‍ മാസമാണ്​ മത്സര കാലം.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/exciting-jet-ski-marathon-851385</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/exciting-jet-ski-marathon-851385</guid>
<category><![CDATA[Gulf,U.A.E,Sports,Gulf Events,Latest News For Feeds]]></category>
<dc:creator><![CDATA[സലീം നൂർ]]></dc:creator>
<pubDate>Fri, 24 Sep 2021 02:38:18 GMT</pubDate>
</item>
<item>
<title><![CDATA[യു.​എ.​ഇ​യി​ലെ വെ​ള്ളി​യാ​ഴ്​​ച അ​വ​ധി​ക്ക്​ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200263-image.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200263-image.jpg'/><figcaption></figcaption></figure><p>ദു​ബൈ: യു.​എ.​ഇ​യി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ വാ​രാ​ന്ത്യ അ​വ​ധി​ദി​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ മാ​റു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. എ​ന്നാ​ൽ, ഇ​ത്​ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ യു.​എ.​ഇ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ വാം. ​<br></p><p>വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ അ​വ​ധി തു​ട​രു​മെ​ന്നും വാം ​എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ജ​ലാ​ൽ അ​ൽ റ​യ്​​സി പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടി​ല്ല. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ നി​ർ​ത്ത​ണ​മെ​ന്നും ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ തെ​റ്റി​ദ്ധാ​ര​ണ പ​ര​ക്കാ​ൻ ഇ​ട​യാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
</p><p> 2006ലാ​ണ്​ വ്യാ​ഴം, വെ​ള്ളി അ​വ​ധി​യി​ൽ​നി​ന്ന്​ വെ​ള്ളി, ശ​നി​യി​​ലേ​ക്ക്​ മാ​റ്റി​യ​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം വാ​രാ​ന്ത്യ അ​വ​ധി ഈ ​ദി​ന​ങ്ങ​ളി​ലാ​ണ്. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും സൈ​ബ​ർ നി​യ​മ​​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ട​വും വ​ൻ തു​ക പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/will-be-the-friday-holiday-in-the-uae-851384</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/will-be-the-friday-holiday-in-the-uae-851384</guid>
<category><![CDATA[Gulf,U.A.E,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:37:41 GMT</pubDate>
</item>
<item>
<title><![CDATA[യു.​എ​ൻ പു​ര​സ്​​കാ​രം ദു​ബൈ​ക്ക്​; അ​ഭി​ന​ന്ദ​ന​വു​മാ​യി ശൈ​ഖ്​ ഹം​ദാ​ൻ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200260-sheikh-hamdan.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200260-sheikh-hamdan.jpg'/><figcaption><p>ദു​ബൈ​യെ പു​ര​സ്​​കാ​ര​ത്തി​ന്​ പ്രാ​പ്​​ത​രാ​ക്കി​യ​വ​രെ അ​ഭി​ന​ന്ദി​ക്കാ​ൻ ശൈ​ഖ്​ ഹം​ദാ​ൻ എ​ത്തി​യ​പ്പോ​ൾ</p><span class='copyright'><p>ദു​ബൈ​യെ പു​ര​സ്​​കാ​ര​ത്തി​ന്​ പ്രാ​പ്​​ത​രാ​ക്കി​യ​വ​രെ അ​ഭി​ന​ന്ദി​ക്കാ​ൻ ശൈ​ഖ്​ ഹം​ദാ​ൻ എ​ത്തി​യ​പ്പോ​ൾ</p></span></figcaption></figure><p>ദു​ബൈ: ​പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ മി​ക​ച്ച​രീ​തി​യി​ൽ നേ​രി​ടു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മെ​ന്ന പു​ര​സ്​​കാ​രം ദു​ബൈ​ക്ക്. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ റി​സ്​​ക്​ ആ​ൻ​ഡ്​ ഡി​സാ​സ്​​റ്റ​ർ റി​ഡ​ക്​​ഷ​ൻ സ​മി​തി​യാ​ണ്​ ദു​ബൈ​യെ പു​ര​സ്​​കാ​ര​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. പു​ര​സ്​​കാ​ര​ത്തി​ന്​ ദു​ബൈ​യെ പ്രാ​പ്​​ത​രാ​ക്കി​യ​വ​രെ അ​ഭി​ന​ന്ദി​ക്കാ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ത്തി. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​റി​ലെ​ത്തി​യാ​ണ്​ ഹം​ദാ​ൻ വി​വി​ധ വ​കു​പ്പ്​ മേ​ധാ​വി​ക​ളെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.<br></p><p> യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ന​പ​ടി​ക​ളെ തു​ട​ർ​ന്ന്​ ദു​​ബൈ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​രം എ​ന്ന സ്​​ഥാ​നം നി​ല​നി​ർ​ത്തു​ന്നു​വെ​ന്നും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു​വെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു. 
</p><p>ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ ദു​ബൈ​യു​ടെ സ്​​ഥാ​നം ഉ​യ​ർ​ത്താ​ൻ ഇ​നി​യും പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​ര​ണം. നൂ​ത​ന ആ​ശ​യ​ങ്ങ​ളാ​ണ്​ ന​ഗ​ര​​ത്തി​െൻറ വ​ള​ർ​ച്ച​യു​ടെ മു​ഖ്യ​ഘ​ട​ക​മെ​ന്നും വെ​ല്ലു​വി​ളി​ക​ളെ നേ​ട്ട​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ദു​ബൈ​യെ സ​ഹാ​യി​ച്ച​ത്​ ഇ​ത്ത​രം ആ​ശ​യ​ങ്ങ​ളാ​ണെ​ന്നും ഹം​ദാ​ൻ കൂ​ട്ടി​​ച്ചേ​ർ​ത്തു. 
</p><p>4357 ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 56 ന​ഗ​ര​ങ്ങ​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യ​ശേ​ഷം ഇ​തി​ൽ​നി​ന്നാ​ണ്​ ദു​ബൈ​യെ പു​ര​സ്​​കാ​ര​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. 
</p><p></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/dubaiike-for-un-award-congratulations-to-sheikh-hamdan-851382</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/dubaiike-for-un-award-congratulations-to-sheikh-hamdan-851382</guid>
<category><![CDATA[Gulf,U.A.E,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:32:42 GMT</pubDate>
</item>
<item>
<title><![CDATA[എവർഗ്രീൻ അബൂദബി]]></title>
<description><![CDATA[രാജ്യത്തെ ഏറ്റവും ഹരിതസ്ഥലമായ അൽഐൻ ഈ എമിറേറ്റിലെ രണ്ടാമത്തെ നഗരമാണ്.]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200259-abudhabi-photo-021.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200259-abudhabi-photo-021.jpg'/><figcaption><span class='copyright'></span></figcaption></figure><p>യു.എ.ഇയിലെ ഹരിതാഭ മേഖലയാണ് അബൂദബി എമിറേറ്റ്. പച്ചപ്പുൽമേടുകളും വൃക്ഷങ്ങളും നിറഞ്ഞ നഗര മേഖലകളാണ് തലസ്​ഥാന എമിറേറ്റി​െൻറ പ്രത്യേകത.  രാജ്യത്തെ ഏറ്റവും ഹരിതസ്ഥലമായ അൽഐൻ ഈ  എമിറേറ്റിലെ രണ്ടാമത്തെ നഗരമാണ്.   ഒട്ടകങ്ങൾ നൂറ്റാണ്ടുകളായി കൂട്ടത്തോടെ ശുദ്ധജലം കുടിക്കാൻ മരുപ്പച്ചയായ അൽഐനിലാണ് അഭയം തേടിയിരുന്നത്. മരുഭൂമിയിൽ മരുപ്പച്ചയുടെ സമ്പന്നമായ ചരിത്രം കണ്ടെത്താൻ ഈ രണ്ടു നഗരങ്ങൾ സന്ദർശിച്ചാൽ മതി.<br></p><p>3,000 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന അൽഐൻ ഒയാസിസിൽ 4,000 വർഷം പഴക്കമുള്ള മരുപ്പച്ചയുണ്ട്. രാജ്യത്തെ ബദവി ഗോത്രങ്ങൾ എങ്ങനെ ജീവിച്ചിരുന്നുവെന്ന് ഇവിടം വെളിപ്പെടുത്തും. പരമ്പരാഗത കൃഷി രീതികൾ അൽഐൻ നഗത്തെയും രാഷ്​ട്ര പിതാവ് ശൈഖ് സായിദ് ആവിഷ്‌കരിച്ച പാരിസ്ഥിതിക പാരമ്പര്യം അബൂദബിയേയും ഹരിത ശോഭ പകരുന്ന ഇടങ്ങളാക്കി. 550 ലധികം കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഈന്തപ്പന ഫാമുകൾക്ക് മലവെള്ളം വിതരണം ചെയ്യുന്ന ചരിത്രപരമായ ജലസേചന സംവിധാനങ്ങൾ അൽഐൻ നഗരത്തി​െൻറ ഹരിത ഭംഗിയുടെ മികവാണ്.  അബൂദബി പരിസ്ഥിതി ഏജൻസിയും എമിറേറ്റിലെ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചു. 
</p><p>അൽ ദഫ്രയിലെ ബെയ്​സൂനയിലെ പരിസ്ഥിതി ഏജൻസിയുടെ നേറ്റീവ് പ്ലാൻറ്​ നഴ്‌സറിയിൽ ഉത്പാദിപ്പിക്കുന്ന വൃക്ഷത്തൈകൾ എല്ലായിടത്തും വർഷംതോറും നട്ടുവളർത്തുന്നു.  
</p><p>തുടർച്ചയായി പൊടിശല്യം അനുഭവിക്കുന്ന മരൂഭൂമി പ്രദേശത്തെ കാറ്റിൽനിന്ന് സ്വാഭാവിക വിൻഡ് ബ്രേക്കറായും മരങ്ങൾ പ്രവർത്തിക്കുന്നു. വരണ്ട മരുഭൂമി പരിതസ്ഥിതിയെ അതിജീവിക്കാൻ കഴിവുള്ള ഗാഫ്   ഉൾപ്പെടെ ആയിരക്കണക്കിന് വൃക്ഷങ്ങളാണിപ്പോൾ അബൂദബി പരിസ്ഥിതി ഏജൻസി നട്ടു വളർത്തുന്നത്.  1999 ലെ ഫെഡറൽ നിയമം 24ാം നമ്പർ പ്രകാരം ഇവ പരിരക്ഷിക്കുന്നു.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/evergreen-abu-dhabi-851380</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/evergreen-abu-dhabi-851380</guid>
<category><![CDATA[Gulf,U.A.E,Travel,Travel News]]></category>
<dc:creator><![CDATA[ടി.എ. അബ്​ദുൽ സമദ്​]]></dc:creator>
<pubDate>Fri, 24 Sep 2021 02:28:38 GMT</pubDate>
</item>
<item>
<title><![CDATA[ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച ഇ​ന്ത്യ​ക്കാ​ര​ന് ആ​ദ​രം]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200257-indian-expat-honoured.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200257-indian-expat-honoured.jpg'/><figcaption><p>ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച പാ​ണ്ഡ്യ​നെ ആ​ദ​രി​ക്കു​ന്നു&nbsp;</p><span class='copyright'><p>ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച പാ​ണ്ഡ്യ​നെ ആ​ദ​രി​ക്കു​ന്നു&nbsp;</p></span></figcaption></figure><p>അ​ജ്​​മാ​ന്‍: എ.​ടി.​എ​മ്മി​ല്‍നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച ഇ​ന്ത്യ​ക്കാ​ര​െൻറ മാ​തൃ​കാ പ്ര​വ​ര്‍ത്ത​ന​ത്തി​ന് അ​ജ്​​മാ​ന്‍ പൊ​ലീ​സ് ആ​ദ​രം. അ​ജ്​​മാ​നി​ലെ എ.​ടി.​എ​മ്മി​ല്‍നി​ന്നു പ​ണം ക​ണ്ടു​കി​ട്ടി​യ ഇ​ന്ത്യ​ക്കാ​ര​നാ​യ പാ​ണ്ഡ്യ​നാ​ണ്​ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​നെ ക​ണ്ടു​കി​ട്ടു​ന്ന​തി​ന് പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച​ത്. എ.​ടി.​എം കൗ​ണ്ട​റി​ല്‍ ക​യ​റി​യ ഇ​ദ്ദേ​ഹം എ​ടു​ക്കാ​ന്‍ മ​റ​ന്ന പ​ണം മെ​ഷീ​നി​ല്‍ത​ന്നെ ഇ​രി​ക്കു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു. പ​ണം എ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച ഉ​പ​ഭോ​ക്താ​വ് റ​സീ​പ്റ്റ് എ​ടു​ത്ത ശേ​ഷം പ​ണം എ​ടു​ക്കാ​ന്‍ മ​റ​ന്ന് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​യ പാ​ണ്ഡ്യ​ന്‍  ത​നി​ക്ക് മെ​ഷീ​നി​ല്‍നി​ന്ന്​ ല​ഭി​ച്ച പ​ണം നേ​രെ പൊ​ലീ​സി​ല്‍ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.<br></p><p>ആ​രോ ത​െൻറ കു​ടും​ബ​ത്തി​ന് ഭ​ക്ഷ​ണ​മോ മ​രു​ന്നോ വാ​ങ്ങി​ക്കാ​ന്‍ വേ​ണ്ടി എ​ടു​ത്ത പ​ണം തി​ര​ക്കി​നി​ട​യി​ല്‍ മ​റ​ന്നു​പോ​യ​താ​യി​രി​ക്കാം എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പാ​ണ്ഡ്യ​ൻ യ​ഥാ​ർ​ഥ അ​വ​കാ​ശി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​ലീ​സ് സ​ഹാ​യം തേ​ടി​യ​ത്. പാ​ണ്ഡ്യ​െൻറ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ സ​ത്യ​സ​ന്ധ​ത​ക്ക്​ ആ​ദ​ര​വ്​ ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​െൻറ പു​രോ​ഗ​തി​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ൽ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്  ഇ​ത്ത​രം ആ​ളു​ക​ളെ ആ​ദ​രി​ക്കാ​ൻ അ​ജ്​​മാ​ൻ പൊ​ലീ​സ് എ​പ്പോ​ഴും ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​ജ്​​മാ​ന്‍ പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫി​െൻറ ഓ​ഫി​സ് ഡ​യ​റ​ക്​​ട​ർ ലെ​ഫ്. കേ​ണ​ൽ അ​ബ്​​ദു​ല്ല ഖ​ൽ​ഫാ​ൻ അ​ബ്​​ദു​ല്ല അ​ൽ നു​ഐ​മി പ​റ​ഞ്ഞു. പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പാ​ണ്ഡ്യ​ന്‍ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/the-lost-money-indianman-was-police-handed-over-to-the-851379</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/the-lost-money-indianman-was-police-handed-over-to-the-851379</guid>
<category><![CDATA[Gulf,U.A.E,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:28:29 GMT</pubDate>
</item>
<item>
<title><![CDATA[ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ക​രു​ണ; മ​റി​യു​മ്മ​യെ നാ​ട്ടി​ലേ​ക്ക​യ​ച്ചു]]></title>
<description><![CDATA[ഒ​ന്ന​ര​ല​ക്ഷം ദി​ർ​ഹ​മി​െൻറ ആ​ശു​പ​ത്രി ബി​ൽ എ​ഴു​തി​ത്ത​ള്ളി]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200255-mariyumma.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200255-mariyumma.jpg'/><figcaption><p>മ​റി​യു​മ്മ​യെ നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന​തി​നാ​യി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്നു</p><span class='copyright'><p>മ​റി​യു​മ്മ​യെ നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന​തി​നാ​യി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്നു</p></span></figcaption></figure><p>ദു​ബൈ: റാ​സ​ൽ ഖൈ​മ അ​ൽ സ​ഖ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ു​ലേ​റ്റി​െൻറ​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഇ​ട​പെ​ട​ലി​നൊ​ടു​വി​ൽ മ​റി​യു​മ്മ​യെ (54) നാ​ട്ടി​ലേ​ക്ക​യ​ച്ചു.<br></p><p>കോ​വി​ഡ്​ പി​ടി​പെ​ട്ട ശേ​ഷം അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യി​രു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യും പാ​തി മ​ല​യാ​ളി​യു​മാ​യ മ​റി​യു​മ്മ അ​ഹ്​​മ​ദി​നാ​ണ്​ അ​ധി​കൃ​ത​ർ തു​ണ​യാ​യ​ത്. റാ​സ​ൽ​ഖൈ​മ അ​ൽ സ​ഖ​ർ ആ​ശു​പ​ത്രി ഒ​ന്ന​ര​ല​ക്ഷം ദി​ർ​ഹം എ​ഴു​തി​ത്ത​ള്ളി​യ​പ്പോ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള 40,000 ദി​ർ​ഹം ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും വ​ഹി​ച്ചു. 
</p><p>മ​ക്ക​ളെ കാ​ണാ​നാ​ണ്​ മ​റി​യു​മ്മ യു.​എ.​ഇ​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​വി​ടെ എ​ത്തി പ​ത്താം ദി​വ​സം കോ​വി​ഡ്​ പി​ടി​പെ​ട്ടു. അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ ഷാ​ർ​ജ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് റാ​സ​ൽ ഖൈ​മ അ​ൽ സ​ഖ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. എ​ന്നാ​ൽ, ആ​ശു​പ​ത്രി ചെ​ല​വ്​ താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​െൻറ ഇ​ട​പെ​ട​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ സു​മ​ന​സ്സും തു​ണ​യാ​യ​തോ​ടെ മ​ട​ക്ക​യാ​ത്ര​ക്ക്​ വ​ഴി​യൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. എ​യ​ർ​ഇ​ന്ത്യ അ​ധി​കൃ​ത​രും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ ക​രീം വ​ല​പ്പാ​ടും സാ​ഹി​ൽ നാ​ദാ​പു​ര​വും യൂ​നി​വേ​ഴ്​​സ​ൽ മെ​ഡി​ക്ക​ൽ​സും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്. 
</p><p></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/the-hospital-is-at-the-mercy-of-the-authorities-mary-was-sent-home-851376</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/the-hospital-is-at-the-mercy-of-the-authorities-mary-was-sent-home-851376</guid>
<category><![CDATA[Gulf,U.A.E]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:22:39 GMT</pubDate>
</item>
<item>
<title><![CDATA[മ​നം നി​റ​ക്കും പ​വി​ഴ ദ്വീ​പു​ക​ള്‍]]></title>
<description><![CDATA[പൂ​ര്‍ണ​മാ​യും മ​നു​ഷ്യ നി​ര്‍മി​ത​മാ​യ പ​വി​ഴ ദ്വീ​പു​ക​ള്‍ക്ക് ബ്രീ​സ്, ട്ര​ഷ​ര്‍, ഡ്രീം, ​വ്യൂ എ​ന്നി​ങ്ങ​നെ​യാ​ണ് നാ​മ​ക​ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്.]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200253-rak-story-marjanisland1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200253-rak-story-marjanisland1.jpg'/><figcaption><span class='copyright'></span></figcaption></figure><p>നി​ക്ഷേ​പ​ക​രും സ​ഞ്ചാ​രി​ക​ളും ഒ​രു പോ​ലെ ഇ​ഷ്​​ട​പ്പെ​ടു​ന്ന​യി​ട​മാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​റ്. നാ​ല​ര കി.​മീ​റ്റ​റോ​ളം ക​ട​ല്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​പ​വി​ഴ ദ്വീ​പു​ക​ള്‍. പൂ​ര്‍ണ​മാ​യും മ​നു​ഷ്യ നി​ര്‍മി​ത​മാ​യ പ​വി​ഴ ദ്വീ​പു​ക​ള്‍ക്ക് ബ്രീ​സ്, ട്ര​ഷ​ര്‍, ഡ്രീം, ​വ്യൂ എ​ന്നി​ങ്ങ​നെ​യാ​ണ് നാ​മ​ക​ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്. 2.8 ല​ക്ഷം ച​തു​ര​ശ്ര വി​സ്​​തൃ​തി​യു​ള്ള പ്ര​ദേ​ശം റാ​സ​ല്‍ഖൈ​മ​യു​ടെ റ​വ​ന്യൂ നേ​ട്ട​ത്തി​െ​ൻ​റ മു​ഖ്യ സ്രോ​ത​സാ​ണ്. റാ​ക് ടൂ​റി​സം വി​ക​സ​ന വ​കു​പ്പി​െ​ൻ​റ മേ​ല്‍നോ​ട്ട​ത്തി​ല്‍ അ​ല്‍ മ​ര്‍ജ​മാ​ന്‍ ഐ​ല​ൻ​റി​ലെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ളാ​ണ്. മെ​ട്രോ പൊ​ളി​റ്റ​ന്‍ ടൗ​ണ്‍ഷി​പ്പാ​യ ഈ ​ദ്വീ​പ് പ്ര​ദേ​ശം ലോ​ക സ​ഞ്ചാ​രി​ക​ള്‍ക്കൊ​പ്പം ത​ദ്ദേ​ശീ​യ​രു​ടെ​യും ഇ​ഷ്​​ട​കേ​ന്ദ്ര​മാ​ണ്.<br></p><p>മു​ഖ്യ ക​വാ​ടം ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ബ്രീ​സ് ദ്വീ​പ്. ഹി​ല്‍ട്ട​ണ്‍, റി​ക്സോ​സ് ബാ​ബ​ല്‍ ബ​ഹ​ര്‍, ഡ​ബി​ള്‍ ട്രീ ​തു​ട​ങ്ങി​യ എ​ണ്ണം പ​റ​ഞ്ഞ ആ​ഢം​ബ​ര ഹോ​ട്ട​ലു​ക​ൾ ഇ​വി​ടെ​യു​ണ്ട്. 2000 മീ​റ്റ​റോ​ളം വ​രു​ന്ന വാ​ട്ട​ര്‍ ഫ്ര​ണ്ടേ​ജ്, ദൈ​ര്‍ഘ്യ​മു​ള്ള ന​ട​പ്പാ​ത, സൈ​ക്കി​ള്‍ സ​വാ​രി​ക്കു​ള്ള സൗ​ക​ര്യ​വും കു​ട്ടി​ക​ള്‍ക്കാ​യു​ള്ള ക​ളി സ്ഥ​ല​വും ബ്രീ​സ് ദ്വീ​പി​ലു​ള്‍പ്പെ​ടു​ന്നു. കി​ലോ മീ​റ്റ​റു​ക​ള്‍ നീ​ള​മു​ള്ള കോ​ണ്‍ക്രീ​റ്റ് ന​ട​പ്പാ​ത​യു​ണ്ട്​   ട്ര​ഷ​ര്‍ ദ്വീ​പി​ൽ. ലോ​കോ​ത്ത​ര ബീ​ച്ച് ക്ല​ബ്, വി​ൽ​പ​ന​ക്കും കാ​ഴ്​​ച​ക്കു​മാ​യു​ള്ള ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളു​ടെ ശേ​ഖ​രം  എ​ന്നി​വ​യു​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ഡ്രീം ​ദ്വീ​പ്. റി​സോ​ര്‍ട്ടു​ക​ള്‍, താ​മ​സ കേ​ന്ദ്ര​ങ്ങ​ള്‍, ചി​ല്ല​റ വി​ല്‍പ്പ​ന കേ​ന്ദ്ര​വും റ​സ്​​റ്റോ​റ​ൻ​റു​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ന്ന​യി​ട​മാ​ണ് വ്യൂ ​ദ്വീ​പ്.
</p><p>അ​ധി​കൃ​ത​ര്‍ സ്വ​ത​ന്ത്ര വ്യാ​പാ​ര മേ​ഖ​ല​ക്ക് ന​ല്‍കു​ന്ന പ്രോ​ല്‍സാ​ഹ​ന​മാ​ണ് ആ​ളും അ​ര്‍ഥ​വും ഇ​ല്ലാ​തെ കി​ട​ന്നി​രു​ന്ന ഈ ​മേ​ഖ​ല​യെ ആ​ഗോ​ള ത​ല​ത്തി​ല്‍ കീ​ര്‍ത്തി കേ​ട്ട പ്ര​ദേ​ശ​മാ​ക്കി​യ​ത്. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യ വി​ക​സ​ന നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​റ്​ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന​ത്. റാ​ക് വി​നോ​ദ വി​ക​സ​ന വ​കു​പ്പി​െ​ൻ​റ ആ​സ്ഥാ​ന​വും  ഇ​വി​ടെ​യാ​ണ്. നി​ല​വി​ല്‍ പ​വി​ഴ ദ്വീ​പു​ക​ളി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍ മു​റി​ക​ള്‍ 1600ലേ​റെ വ​രും. </p><p>ര​ണ്ടാ​യി​ര​ത്തി​ലേ​റെ​യു​ള്ള റ​സി​ഡ​ന്‍ഷ്യ​ല്‍ യൂ​നി​റ്റ് 2025ഓ​ടെ 2,400ലെ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പ​ര്‍വ്വ​ത നി​ര​ക​ളും മ​രു​ഭൂ​മി​യും ക​ട​ല്‍ തീ​ര​വും നി​ര​പ്പാ​യ സ​മ​ത​ല​വു​മു​ള്‍ക്കൊ​ള്ളു​ന്ന അ​തു​ല്യ  ഭൂ​പ്ര​കൃ​തി​യാ​ല്‍ അ​നു​ഗ്ര​ഹീ​ത​മാ​യ റാ​സ​ല്‍ഖൈ​മ​യെ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രെ ലോ​കോ​ത്ത​ര പ​ഞ്ച​ന​ക്ഷ​ത്ര താ​മ​സ സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ന​ല്‍കി​യാ​ണ് പ​വി​ഴ ദ്വീ​പു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​െ​ൻ​റ യ​ശ​സ്​ ഉ​യ​ര്‍ത്തി​യും സ​ന്ദ​ര്‍ശ​ക​രു​ടെ മ​നം നി​റ​ച്ചു​മു​ള്ള അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​റി​െ​ൻ​റ ജൈ​ത്ര​യാ​ത്ര നി​ക്ഷേ​പ​ക​ര്‍ക്കും സം​തൃ​പ്​​തി ന​ല്‍കു​ന്നു.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/coral-islands-in-ras-al-khaimah-851375</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/coral-islands-in-ras-al-khaimah-851375</guid>
<category><![CDATA[Gulf,U.A.E,Travel,Travel News,Latest News For Feeds]]></category>
<dc:creator><![CDATA[എം.ബി. അനീസുദ്ദീൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:21:52 GMT</pubDate>
</item>
<item>
<title><![CDATA[ച​രി​ത്രം സ​ഞ്ച​രി​ക്കു​ന്ന റൗ​ണ്ടെ​ബൗട്ട്]]></title>
<description><![CDATA[ഖു​ർ​ആ​ൻ റൗ​ണ്ടെ​ബൌ​ട്ടി​െ​ൻ​റ നാ​ലു​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ത്ര ത​ന്നെ കെ​ട്ടി​ട​ങ്ങ​ളും കാ​ണാം]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200251-quran-roundabout1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200251-quran-roundabout1.jpg'/><figcaption><span class='copyright'></span></figcaption></figure><p>ഷാ​ർ​ജ​യി​ലൂ​ടെ യാ​ത്ര ചെ​യ്​​തി​ട്ടു​ള്ള​വ​രെ​ല്ലാം ഒ​രു ത​വ​ണ​യെ​ങ്കി​ലും ചു​റ്റി​യി​രി​ക്കും ഹ​ൽ​വാ​ൻ മേ​ഖ​ല​യി​ലെ ഖു​ർ​ആ​ൻ റൗ​ണ്ടെ​ബൗ​ട്ട്. അ​തി​െ​ൻ​റ ന​ടു​വി​ൽ പ്ര​കൃ​തി വി​ര​ൽ തൊ​ട്ട് ഖു​ർ​ആ​ൻ വാ​യി​ക്കു​ന്ന രീ​തി​യി​ൽ തീ​ർ​ത്ത ക​മ​നീ​യ ശി​ൽ​പം നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടാ​വും. ശി​ൽ​പ​ത്തി​െ​ൻ​റ മു​റ്റം നി​റ​യെ നി​ൽ​ക്കു​ന്ന വ​ർ​ണ പൂ​ക്ക​ളി​ൽ നി​ന്ന് ച​രി​ത്ര​ത്തി​െ​ൻ​റ സു​ഗ​ന്ധം ശ്വ​സി​ച്ചി​ട്ടു​ണ്ടാ​വാം. വെ​റും കോ​ൺ​ക്രീ​റ്റി​െ​ൻ​റ​യും മ​ണ​ലി​െ​ൻ​റ​യും ഘ​ട​ന​ക​ള​ല്ല, മ​റി​ച്ച് രാ​ജ്യ​ത്തി​െ​ൻ​റ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന സ്​​മാ​ര​ക​ങ്ങ​ളാ​ണ് ഷാ​ർ​ജ​യി​ലെ ച​ത്വ​ര​ങ്ങ​ൾ.<br></p><p>ഖു​ർ​ആ​ൻ റൗ​ണ്ടെ​ബൌ​ട്ടി​െ​ൻ​റ നാ​ലു​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ത്ര ത​ന്നെ കെ​ട്ടി​ട​ങ്ങ​ളും കാ​ണാം. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ തീ​ർ​ത്ത ഈ ​കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്ന് വാ​യ​ന​ശാ​ല​യാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ വാ​യ​ന​ശാ​ല. മ​റ്റൊ​ന്ന് സാം​സ്​​കാ​രി​ക കൊ​ട്ടാ​ര​മാ​ണ്. ക​വി​ത​യും ക​ഥ​യും മ​റ്റ് സാം​സ്​​കാ​രി​ക പൂ​ക്ക​ളും അ​വ​ധി​യി​ല്ലാ​തെ വി​ട​രു​ന്ന കൊ​ട്ടാ​രം. 
</p><p>മ​റ്റ് ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളും സാ​ഹി​ത്യ-​സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി തീ​ർ​ത്ത​താ​ണ്. ഷാ​ർ​ജ​യു​ടെ സാം​സ്​​കാ​രി​ക ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​യി​ട​ത്തെ​ല്ലാം ഈ ​ച​ത്വ​ര​വും കെ​ട്ടി​ട​ങ്ങ​ളും മു​ൻ​നി​ര​യി​ൽ വ​ന്നു നി​ൽ​ക്കും. 
</p><p>1980ൽ ​പ​ണി​ത ഈ ​ച​ത്വ​ര​ത്തി​ന് ന​ടു​വി​ൽ ആ​ദ്യം ജ്വ​ലി​ച്ചി​രു​ന്ന​ത് അ​ഗ്നി​യാ​യി​രു​ന്നു. ശൂ​ല(​ജ്വാ​ല) എ​ന്നാ​യി​രു​ന്നു അ​ന്ന​തി​െ​ൻ​റ പേ​ര്. ഷാ​ർ​ജ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വ​ലി​യ തീ​ജ്വാ​ല​യു​ടെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ തീ​ജ്വാ​ല​ക്ക് ആ​യു​സ്​ കു​റ​ഞ്ഞു. പ്ര​കൃ​തി വാ​ത​ക പൈ​പ്പു​ലൈ​നു​മാ​യി ബ​ന്ധി​പ്പി​ച്ചാ​യി​രു​ന്നു തീ ​ആ​ളി ക​ത്തി​യി​രു​ന്ന​ത്.
</p><p>തു​ട​ർ​ന്നാ​ണ് ലോ​ക​ത്തി​െ​ൻ​റ വെ​ളി​ച്ച​മാ​യ ഖു​ർ​ആ​ൻ ആ ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്ന സ്​​പാ​നി​ഷ് വാ​സ്​​തു​ശി​ൽ​പി​യാ​ണ് ഇ​ത്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്. റൗ​ണ്ടെ​ബൌ​ട്ടി​നോ​ട് ചേ​ർ​ന്ന് ഷാ​ർ​ജ-​ദൈ​ദ് പാ​ത​യി​ൽ ഭൂ​ഗ​ർ​ഭ പാ​ത വ​ന്ന​പ്പോ​ഴും മ​റ്റു​വി​ക​സ​ന​ങ്ങ​ൾ ന​ട​ന്ന​പ്പോ​ഴും റൗ​ണ്ടെബൗ​ട്ട് സം​ര​ക്ഷി​ച്ചു നി​ർ​ത്തി. അ​ത്ര​ക്ക​ധി​കം ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ക​റ​ങ്ങു​ന്നു​ണ്ട് സാം​സ്​​കാ​രി​ക കൊ​ട്ടാ​ര​ങ്ങ​ൾ കാ​വ​ൽ നി​ൽ​ക്കു​ന്ന ഈ ​ച​ത്വ​രം. യു​നെ​സ്കോ ലോ​ക​ത്തി​െ​ൻ​റ പു​സ്​​ത​ക ത​ല​സ്ഥാ​ന​മാ​യി ഷാ​ർ​ജ​യെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ അ​തി​െ​ൻ​റ ക​വ​ർ ചി​ത്ര​മാ​യ​തും ഈ ​വെ​ളി​ച്ച​ത്തി​െ​ൻ​റ ച​ത്വ​ര​മാ​യി​രു​ന്നു.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/quran-roundabout-sharjah-851373</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/quran-roundabout-sharjah-851373</guid>
<category><![CDATA[Gulf,U.A.E,Travel,Travel News,Latest News For Feeds]]></category>
<dc:creator><![CDATA[ബ​ഷീ​ർ മാ​റ​ഞ്ചേ​രി]]></dc:creator>
<pubDate>Fri, 24 Sep 2021 02:14:42 GMT</pubDate>
</item>
<item>
<title><![CDATA[ഈജിപ്​ത്​ പവലിയനിൽ ഫറോവക്കാല​െത്ത ശവപ്പെട്ടി കാണാം]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200250-coffin.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200250-coffin.jpg'/><figcaption><p>ഈ​ജി​പ്​​ത്​ പ​വ​ലി​യ​നി​ലേ​ക്ക്​ എ​ത്തി​ച്ച ശ​വ​പ്പെ​ട്ടി</p><span class='copyright'><p>ഈ​ജി​പ്​​ത്​ പ​വ​ലി​യ​നി​ലേ​ക്ക്​ എ​ത്തി​ച്ച ശ​വ​പ്പെ​ട്ടി</p></span></figcaption></figure><p>ദുബൈ: പു​രാ​ത​ന ഈ​ജി​പ്​​തി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ ഫ​റോ​വ​മാ​രുടെ കാലത്തെ ശ​വ​പ്പെ​ട്ടി എ​ക്​​സ്​​പോ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. എ​ക്​​സ്​​പോ 2020യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഈ​ജി​പ്​​തി​െൻറ സം​സ്​​കാ​ര​ത്തി​ൽ സ​വി​ശേ​ഷ സ്ഥാ​ന​മു​ള്ള ച​രി​ത്ര ശേ​ഷി​പ്പ്​ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.<br></p><p> സാ​പ്​​തി​ക്​ എ​ന്ന പു​രോ​ഹി​ത പ്ര​ഭു​വി​െൻറ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്​​തി​രു​ന്ന ശ​വ​പ്പെ​ട്ടി​യാ​ണി​ത്. മ​രം​കൊ​ണ്ട്​ നി​ർ​മി​ച്ച ചി​ത്ര​പ്പ​ണി​ക​ൾ നി​റ​ഞ്ഞ പെ​ട്ടി​യാ​ണി​ത്. ഈ​ജി​പ്​​തി​ലെ സ​ഖാ​റ പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സ​മീ​പ കാ​ല​ത്ത്​ ച​രി​ത്ര ഗ​വേ​ഷ​ക​ർ  ക​​ണ്ടെ​ടു​ത്തതാണിത്​.
</p><p>പ​രു​ന്തി​െൻറ ത​ല​യു​ടെ രൂ​പ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന വ​ലി​യ മാ​ല​യു​ടെ ചി​​ത്ര​മാ​ണ്​ ഇ​തി​ൽ​​  അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​രാ​ത​ന ഫ​റോ​വ​മാ​രു​ടെ ശ​വ​പ്പെ​ട്ടി​ക​ളു​ടെ രൂ​പം ത​ന്നെ​യാ​ണി​തി​നും ന​ൽ​കി​യി​ട്ടു​ള്ള​ത്. 
</p><p>പെ​ട്ടി​യു​ടെ മ​റ്റൊ​രു ഭാ​ഗം മ​ത​പ​ര​മാ​യ മ​ന്ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​മു​ണ്ട്. ഈ​ജി​പ്​​ത്​ പ​വ​ലി​യ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തൂ​ത​ൻ​ഖ​മൂ​ൻ രാ​ജാ​വി​െൻറ പ്ര​തി​രൂ​പ​ങ്ങ​ളും പ​വ​ലി​യ​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സ്വ​ർ​ണ മാ​സ്​​ക്, രാ​ജാ​വി​െൻറ പ്ര​തി​മ, പ്ര​ത്യേ​ക ഉ​ത്സ​വ ക​സേ​ര, സ്വ​ർ​ണ സിം​ഹാ​സ​നം എ​ന്നി​വ​യെ​ല്ലാം ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/the-coffin-of-pharaoh-can-be-seen-in-the-egyptian-pavilion-851371</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/the-coffin-of-pharaoh-can-be-seen-in-the-egyptian-pavilion-851371</guid>
<category><![CDATA[Gulf,U.A.E,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:14:13 GMT</pubDate>
</item>
<item>
<title><![CDATA[പ്ര​ദ​ർ​ശ​ന​ത്തി​ന്​ ആകാശ വിസ്​മയങ്ങൾ]]></title>
<description><![CDATA[യു.​എ.​ഇ പ​വ​ലി​യ​നി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ലും അ​വ​ര​വ​രു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ​കാ​ണാ​നാ​കും.]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200249-space-story1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200249-space-story1.jpg'/><figcaption><span class='copyright'></span></figcaption></figure><p>ച​ന്ദ്ര​നി​ൽ നി​ന്ന്​ ശേ​ഖ​രി​ച്ച ക​ല്ലും ചൊ​വ്വ​യി​ലെ ഉ​ൽ​ക്ക​ക​ളും നേ​രി​ൽ കാ​ണ​ണോ? ത​യ്യാ​റാ​യി​ക്കൊ​ള്ളു​ക, എ​ക്​​സ്​​പോ 2020 ദു​ബൈ​യി​ൽ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന വി​സ്​​മ​യ​ക്കാ​ഴ്​​ച​ക​ളി​ൽ ഇ​​തും ഉ​ൾ​പ്പെ​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​രി​ക്കു​ന്നു. ബ​ഹി​രാ​കാ​ശ ദൗ​ത്യ രം​ഗ​ത്ത്​ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച യു.​എ.​ഇ​യു​ടെ മാ​ത്രം ക​ണ്ടെ​ത്ത​ലു​ക​ള​ല്ല പ്ര​ദ​ർ​ശ​ന​ത്തി​ന്​ ഒ​രു​ങ്ങു​ന്ന​ത്. മ​റി​ച്ച്​ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യു​ള്ള ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​യും ദൗ​ത്യ​ങ്ങ​ളി​ലൂ​ടെ​യും മ​റ​നീ​ക്കി പു​റം​ലോ​ക​ത്തെ​ത്തി​ച്ച അ​ൽ​ഭു​ത ക​ണ്ടെ​ത്ത​ലു​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ മ​നു​ഷ്യ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഉ​ന്ന​ത​മാ​യ ശാ​സ്​​ത്രീ​യ വി​സ്​​മ​യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ക. ഫ്രാ​ൻ​സ്, റ​ഷ്യ, യു.​എ​സ്, യു.​എ.​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ആ​കാ​ശ​ലോ​ക​ത്ത്​ നി​ന്ന്​ ഭൂ​മി​യി​ലെ​ത്തി​ച്ച അ​പൂ​ർ​വ്വ വ​സ്​​തു​ക്ക​ൾ മ​റ​യി​ല്ലാ​തെ കാ​ഴ്​​ച​യി​ലെ​ത്തും.<br></p><p>ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത്​ യു.​എ​സി​െ​ൻ​റ അ​പ്പോ​ളോ മി​ഷ​നി​ലൂ​ടെ ഭൂ​മി​യി​ലെ​ത്തി​ച്ച ഏ​റ്റ​വും വ​ലി​യ ച​ന്ദ്ര​നി​ലെ ക​ല്ലി​െ​ൻ​റ ​പ്ര​ദ​ർ​ശ​ന​മാ​ണ്. ഭൂ​മി​യി​ലെ എ​ല്ലാ ക​ല്ലു​ക​ളേ​ക്കാ​ളും പ​ഴ​ക്കം ക​ണ​ക്കാ​ക്കു​ന്ന ഇ​തി​െ​ൻ​റ പ്രാ​യം ഏ​ക​ദേ​ശം 3.75ശ​ത​കോ​ടി​യാ​ണ്. അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ  ജാ​ക്ക് ഷ്​​മി​റ്റ് അ​പ്പോ​ളോ 17​െൻ​റ ലൂ​ണാ​ർ മൊ​ഡ്യൂ​ൾ ലാ​ൻ​ഡി​ങ്​ സൈ​റ്റി​ന് സ​മീ​പ​ത്തു നി​ന്നാ​ണി​ത്​ ശേ​ഖ​രി​ച്ച​ത്. </p><p>ഇ​തു​വ​രെ ച​ന്ദ്ര​നി​ൽ നി​ന്ന്​ ഭൂ​മി​യി​ലെ​ത്തി​ച്ച ക​ല്ലു​ക​ളി​ൽ ഏ​റ്റ​വും വ​ലു​താ​ണി​ത്. ഇ​ത്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ച​ന്ദ്ര​നെ ഏ​റ്റ​വു​മ​ടു​ത്തു നി​ന്ന്​ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ യു.​എ​സ്​ പ​വ​ലി​യ​ൻ ഡെ​പ്യൂ​ട്ടി​ക്ക​മീ​ഷ​ണ​ർ ജ​ന​റ​ൽ മാ​ത്യൂ അ​സാ​ദ പ​റ​ഞ്ഞു. ഇ​തി​നൊ​പ്പം അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ 2012-2013 സീ​സ​ണി​ൽ ക​ണ്ടെ​ത്തി​യ ചൊ​വ്വ​യി​ൽ നി​ന്നു​ള്ള ഉ​ൽ​ക്ക​യു​ടെ മാ​തൃ​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. 2004ൽ ​ചൊ​വ്വ​യി​ൽ ഇ​റ​ങ്ങി​യ മാ​ർ​സ് ഓ​പ്പ​ർ​ച്യൂ​ണി​റ്റി റോ​വ​റി​െ​ൻ​റ മാ​തൃ​ക​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. എ​ക്​​സി​ബി​ഷ​ൻ ക​ണ്ട്​​ പു​റ​ത്തി​റ​ങ്ങു​ന്ന സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​ൻ സ്​​പേ​സ്​ എ​ക്​​സ്​ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ​റ്റി​െ​ൻ​റ കൂ​റ്റ​ൻ മാ​തൃ​ക​യും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
</p><p>ഫ്ര​ഞ്ച്​ പ​വ​ലി​യ​നി​ൽ സ്​​ഥാ​പി​ച്ച വ​ലി​യ ടെ​ല​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്ക് വ​ർ​ണാ​ഭ​മാ​യ ഗാ​ല​ക്​​സി​ക​ളും നെ​ബു​ല​ക​ളും നി​രീ​ക്ഷി​ക്കാ​ൻ ഒ​ക്​​ടോ​ബ​ർ 20-23വ​രെ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 5 മു​ത​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ ചി​ത്രീ​ക​രി​ക്കു​ന്ന വാ​ണി​ജ്യ​സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ക്​​സ്​​പോ​യി​ലെ റ​ഷ്യ​ൻ പ​വ​ലി​യ​നി​ലാ​ണ്​ പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​െ​ൻ​റ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ബ​ഹി​രാ​കാ​​ശ​ത്തേ​ക്ക്​ അ​യ​ക്കു​ന്ന ഒ​രു ഡോ​ക്​​ട​റു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. 
</p><p>യു.​എ.​ഇ പ​വ​ലി​യ​നി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ലും അ​വ​ര​വ​രു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ​കാ​ണാ​നാ​കും. എ​ക്​​സ്​​പോ​യു​ടെ വീ​ക്ക്​​ലി തീ​മു​ക​ളി​ൽ ഒ​ന്ന്​ ബ​ഹി​രാ​കാ​ശ​മാ​ണ്. ഒ​ക്​​ടോ​ബ​ർ 17മു​ത​ൽ 23വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ബ​ഹി​രാ​കാ​ശ ആ​ഴ്​​ച​യി​ൽ വ്യ​ത്യ​സ്​​ത​ങ്ങ​ളാ​യ നി​ര​വ​ധി പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ങ്ങും.</p><h3><b>ബ​ഹി​രാ​കാ​ശ​ത്ത്​ നി​ന്ന്​ പെ​സ്​​ക്വ​റ്റ് ലൈ​വി​ലെ​ത്തും</b></h3><p>അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന്​ ലൈ​വ്​ കോ​ളി​ൽ ഫ്ര​ഞ്ച് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ തോ​മ​സ് പെ​സ്​​ക്വ​റ്റി​െ​ൻ​റ സം​സാ​രം കേ​ൾ​ക്കാ​നും എ​ക്​​സ്​​പോ​യി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും. അ​ൽ വ​സ​ൽ പ്ലാ​സ​യി​ൽ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഈ ​സം​സാ​രം ശ്ര​വി​ക്കാ​ൻ ക​ഴി​യു​ക. </p><p>ജ​നു​വ​രി​യി​ലോ ഫെ​ബ്രു​വ​രി​യി​ലോ ഇ​ദ്ദേ​ഹം പ​വ​ലി​യ​നി​ൽ നേ​രി​ട്ട്​ എ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ആ​ദ്യ ഫ്ര​ഞ്ച്​ ക​മാ​ൻ​ഡ​റാ​യ പെ​സ്​​ക്വ​റ്റ്, ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 23നാ​ണ്​ യാ​ത്ര തി​രി​ച്ച​ത്. ദു​ബൈ​യു​ടെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​മ​ട​ക്കം ഭൂ​മി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളു​ടെ ചി​​ത്ര​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്തു നി​ന്ന്​ ഇ​ദ്ദേ​ഹം പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. പാം ​ജു​മൈ​റ​യു​ടെ ഇ​ദ്ദേ​ഹം പ​ക​ർ​ത്തി​ക ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. 
</p><p> 
</p><p></p><p></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/sky-wonders-on-display-851369</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/sky-wonders-on-display-851369</guid>
<category><![CDATA[Gulf,U.A.E,Gulf Events,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 02:07:41 GMT</pubDate>
</item>
<item>
<title><![CDATA[ഊ​ര്‍ജം പാ​ഴാ​ക്കാ​തെ ഉ​പ്പ് വേ​ര്‍തി​രി​ക്കു​ന്ന സം​വി​ധാ​ന​വു​മാ​യി യു.​എ.​ഇ യൂ​നി​വേ​ഴ്‌​സി​റ്റി]]></title>
<description><![CDATA[ഈ ​സം​വി​ധാ​ന​ത്തി​ന് യു.​എ​സ് പേ​റ്റ​ൻ​റ്​​സ് ആ​ൻ​റ്​ ട്രേ​ഡ് മാ​ര്‍ക്‌​സ് ഓ​ഫി​സി​െ​ൻ​റ അം​ഗീ​കാ​രം ല​ഭി​ച്ചു​ക​ഴി​ഞ്ഞു]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200247-uae-university1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200247-uae-university1.jpg'/><figcaption><span class='copyright'></span></figcaption></figure><p>അ​ബൂ​ദ​ബി: ക​ട​ല്‍വെ​ള്ള​ത്തി​ല്‍ നി​ന്ന് ഉ​പ്പ് വേ​ര്‍തി​രി​ക്കു​ന്ന പ്ര​ക്രി​യ​യി​ല്‍ ഊ​ര്‍ജ ഉ​പ​യോ​ഗം വ​ള​രെ​യ​ധിം കു​റ​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച് യു.​എ.​ഇ യൂ​നി​വേ​ഴ്‌​സി​റ്റി. ക​ട​ല്‍വെ​ള്ള​ത്തി​ല്‍ നി​ന്ന് ഉ​പ്പ് വേ​ര്‍തി​രി​ക്കു​ന്ന പ്ര​ക്രി​യ​യി​ല്‍ വ്യ​വ​സാ​യ രം​ഗ​ത്തി​ന് വി​പ്ല​ക​ര​മാ​യ മാ​റ്റം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ക​ണ്ടെ​ത്ത​ലാ​ണ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ദേ​ശീ​യ ജ​ല, ഊ​ര്‍ജ കേ​ന്ദ്ര​ത്തി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. </p><p>ക​ട​ല്‍വെ​ള്ള​ത്തി​ലെ ഉ​പ്പ് വേ​ര്‍തി​രി​ക്ക​ലി​െ​ൻ​റ പ​ര​മ്പ​രാ​ഗ​ത രീ​തി വെ​ള്ളം ചൂ​ടാ​ക്ക​ലും ഘ​നീ​ഭ​വി​പ്പി​ക്ക​ലും ബാ​ഷ്​​പീ​ക​ര​ണ​വു​മാ​ണ്. ദൈ​ര്‍ഘ്യ​മേ​റി​യ ഈ ​പ്ര​ക്രി​യ​ക​ള്‍ വ​ന്‍തോ​തി​ല്‍ ഊ​ര്‍ജം പാ​ഴാ​ക്കു​ന്ന​താ​ണ്. ഉ​യ​ര്‍ന്ന​തും താ​ഴ്ന്ന​തു​മാ​യ മ​ർ​ദ​ങ്ങ​ളു​ടെ സം​യു​ക്ത ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ഊ​ര്‍ജം വ​ള​രെ​ക്കു​റ​ച്ചു​മാ​ത്രം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന സം​വി​ധാ​ന​മാ​ണ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്.<br></p><p>ഉ​പ്പു​വെ​ള്ളം പൈ​പ്പു​ക​ളി​ലൂ​ടെ ഉ​യ​ര്‍ന്ന മ​ർ​ദ​ത്തി​ല്‍ ക​ട​ത്തി​വി​ടു​ക​യും വെ​ള്ള​ത്തി​െ​ൻ​റ വേ​ഗ​ത വ​ര്‍ധി​പ്പി​ക്കു​ക​യും മ​ർ​ദം കു​റ​ക്കു​ക​യും ചെ​യ്​​ത്​ ചൂ​ടാ​ക്കാ​തെ​യോ ചെ​റു​ചൂ​ടി​ലോ വെ​ള്ളം ബാ​ഷ്​​പീ​ക​രി​ക്കു​ക​യു​മാ​ണ് പു​തി​യ സം​വി​ധാ​നം ചെ​യ്യു​ക​യെ​ന്ന് ഗ​വേ​ഷ​ക​ര്‍ വി​ശ​ദീ​ക​രി​ച്ചു.  ശേ​ഷം വെ​ള്ള​ത്തി​ല്‍ നി​ന്ന് ഉ​പ്പ് പൂ​ര്‍ണ​മാ​യും വേ​ര്‍തി​രി​ക്ക​പ്പെ​ടും.
</p><p>ഈ ​സം​വി​ധാ​ന​ത്തി​ന് യു.​എ​സ് പേ​റ്റ​ൻ​റ്​​സ് ആ​ൻ​റ്​ ട്രേ​ഡ് മാ​ര്‍ക്‌​സ് ഓ​ഫി​സി​െ​ൻ​റ അം​ഗീ​കാ​രം ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​തു​ള്‍പ്പെ​ടെ രാ​ജ്യ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍ ന​ട​ത്തി 178 ലേ​റെ പേ​റ്റ​ൻ​റു​ക​ളാ​ണ് യു.​എ.​ഇ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ര്‍ ഇ​തു​വ​രെ നേ​ടി​യി​ട്ടു​ള്ള​ത്.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/uae-university-with-a-system-that-separates-salt-without-wasting-energy-851366</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/uae-university-with-a-system-that-separates-salt-without-wasting-energy-851366</guid>
<category><![CDATA[Gulf,U.A.E,TECH,Tech News]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 01:59:19 GMT</pubDate>
</item>
<item>
<title><![CDATA[സൂഖ് അൽ ജുബൈലിൽ എല്ലാ ഉൽപന്നങ്ങൾക്കും ഡെലിവറി]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200244-souq-al-jubail1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200244-souq-al-jubail1.jpg'/><figcaption><p>സൂഖ് അൽ ജുബൈൽ</p><span class='copyright'><p>സൂഖ് അൽ ജുബൈൽ</p></span></figcaption></figure><p>ഷാ​ർ​ജ: എ​മി​റേ​റ്റ്​ സ​ർ​ക്കാ​റി​െ​ൻ​റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ മ​ജാ​സി​ലെ സൂ​ഖ് അ​ൽ ജു​ബൈ​ൽ മാം​സം, കോ​ഴി, മ​ത്സ്യം, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ​ക്ക് വാ​ട്​​സാ​പ്പ് വ​ഴി ഡെ​ലി​വ​റി സേ​വ​നം ആ​രം​ഭി​ച്ചു. ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ട് ത​രം ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. ആ​ദ്യ​ത്തേ​ത് അ​തേ ദി​വ​സം ത​ന്നെ ഓ​ർ​ഡ​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന<br></p><p>എ​ക്​​സ്​​പ്ര​സ് സേ​വ​ന​മാ​ണ്, ര​ണ്ടാ​മ​ത്തേ​ത് ഷെ​ഡ്യൂ​ൾ ചെ​യ്​​ത സേ​വ​ന​മാ​ണ്.    ഓ​ർ​ഡ​റി​െ​ൻ​റ അ​ടു​ത്ത ദി​വ​സം അ​ല്ലെ​ങ്കി​ൽ അ​തി​നു ശേ​ഷം ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന രീ​തി​യാ​ണി​ത്.
</p><p>കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും വി​ത​ര​ണം. ഓ​രോ വി​ത​ര​ണ​ത്തി​ന് ശേ​ഷ​വും വാ​ഹ​ന​വും ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും അ​ണു​മു​ക്ത​മാ​ക്കും. ഹോം ​ഡെ​ലി​വ​റി സേ​വ​ന​ത്തി​നാ​യി രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. 
</p><p>വെ​ള്ളി​യാ​ഴ്​​ച പ്രാ​ർ​ഥ​നാ സ​മ​യ​ത്ത്  ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​ർ സേ​വ​നം നി​ർ​ത്തു​മെ​ന്ന് സൂ​ക് എ​ക്​​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്​​ട​ർ എ​ഞ്ചി​നീ​യ​ർ ഹ​മ​ദ് അ​ൽ സ​രോ​ണി പ​റ​ഞ്ഞു.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/delivery-of-all-products-at-souk-al-jubail-851364</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/delivery-of-all-products-at-souk-al-jubail-851364</guid>
<category><![CDATA[Gulf,U.A.E,Business]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 01:51:24 GMT</pubDate>
</item>
<item>
<title><![CDATA[ഇത്തിഹാദ്​ യാത്രക്കാർക്ക്​ സൗജന്യ എക്​സ്​പോ ടിക്കറ്റ്​ നൽകും]]></title>
<description><![CDATA[എമിറേറ്റ്​സും ഫ്ലൈദുബൈയും നേരത്തെ ടിക്കറ്റുകൾ നൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു.]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200242-etihad.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200242-etihad.jpg'/><figcaption><span class='copyright'></span></figcaption></figure><p>ദുബൈ: അബൂദബി ആസ്​ഥാനമായ ഇത്തിഹാദ്​ എയർവേസും യാത്രക്കാർക്ക്​ സൗജന്യ എക്​സ്​പോ ടിക്കറ്റ്​ നൽകും. എമിറേറ്റ്​സും ഫ്ലൈദുബൈയും നേരത്തെ ടിക്കറ്റുകൾ നൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. സന്ദർശകർക്ക് എക്‌സ്‌പോയിലെ കാഴ്​ചകൾ കാണാനും അബുദാബിയിലെയും രാജ്യത്തി​െൻറ മറ്റ് ഭാഗങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുന്നതിനാണ്​ പദ്ധതിയെന്ന്​ എയർവേസ്​ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. 'എക്​സ്​പൊനൻഷ്യൽ അബൂദബി' എന്ന തലക്കെട്ടിൽ സെപ്​റ്റംബർ 23മുതൽ 2022മാർച്ച്​ 31വരെ നീളുന്ന കാമ്പയിൻ ആരംഭിച്ചതായും അറിയിച്ചു.<br></p><p>അബൂദബിയിൽ നിന്ന്​ 45മിനുറ്റ്​ യാത്രയാണ്​ എക്​സ്​പോ നഗരിയിലേക്കുള്ളത്​. മേളയിലേക്ക്​ എത്തുന്നവർക്ക്​ താമസിക്കാൻ യോജിച്ച സ്​ഥലമാണ്​ അബൂദബിയെന്നും ഇതിനെ പ്രോൽസാഹിപ്പിക്കാനാണ്​ സൗജന്യ ടിക്കറ്റ്​ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്​തമാക്കി.
</p><p>വാക്​സിനെടുത്തവർക്ക്​ ക്വാറൻറീൻ ഇല്ലാതെ യാത്ര ചെയ്യാൻ തലസ്​ഥാന നഗരിയിൽ സാധ്യമാണ്​. നിലവിൽ ഇത്തിഹാദ്​ ലോകത്തി​െൻറ 65കേന്ദ്രങ്ങളി​ലേക്ക്​ സർവീസ്​ നടത്തുന്നുണ്ട്​. ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾകൊള്ളുന്ന എമിറേറ്റിലേക്ക്​ കൂടുതൽ യാത്രികൾ എക്​സ്​പോ കാലയളവിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.
</p><p>എക്​സ്​പോ ഇത്തിഹാദ്​ എയർവേസിനും നിരവധി സാധ്യതകൾ തുറന്നിടുന്നുണ്ടെന്നും മേള ആസ്വദിക്കാൻ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവരെ രാജ്യത്തെത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും കമ്പനിയുടെ ബ്രാൻഡ്​ ആൻഡ്​ മാർക്കറ്റിങ്​ വിഭാഗം ഡയറക്​ടർ ടെറി ഡാലി പറഞ്ഞു. ദുബൈയിൽ വന്നിറങ്ങുന്ന യാത്രക്കാർക്കാണ്​ നേരത്തെ എമിറേറ്റ്സ്​ എയർലൈനും ഫ്ലൈദുബൈയും സൗജന്യ ടിക്കറ്റ്​ പ്രഖ്യാപിച്ചത്​.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/etihad-travelers-will-be-given-free-expo-tickets-851362</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/etihad-travelers-will-be-given-free-expo-tickets-851362</guid>
<category><![CDATA[Gulf,U.A.E,Gulf Events]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 01:47:08 GMT</pubDate>
</item>
<item>
<title><![CDATA[എ​ക്​​സ്​​പോ​യി​ൽ ആ​ഗോ​ള പ്ര​ദ​ര്‍ശ​ന​വു​മാ​യി ആ​സ്​​റ്റ​ര്‍]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200241-azad-mooppan.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200241-azad-mooppan.jpg'/><figcaption><p>ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍</p><span class='copyright'><p>ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍</p></span></figcaption></figure><p>ഇ​ന്ത്യ​ൻ പ​വ​ലി​യ​െൻറ താ​ഴ​ത്തെ നി​ല​യി​ല്‍ ഒ​രു​ക്കു​ന്ന പ്ര​ഥ​മ​ശു​ശ്രൂ​ഷ കേ​ന്ദ്ര​ത്തി​ല്‍ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ ലഭ്യമാക്കും<br></p><p>ദു​ബൈ: മ​ഹാ​മേ​ള​യി​ലെ ഇ​ന്ത്യ​ൻ പ​വ​ലി​യി​നി​ൽ ആ​ഗോ​ള പ്ര​ദ​ർ​ശ​ന​മൊ​രു​ക്കാ​ൻ ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​റും. ഇ​ന്ത്യ പ​വ​ലി​യ​െൻറ കോ​ര്‍പ​റേ​റ്റ് പ​ങ്കാ​ളി​ക​ളി​ലൊ​രാ​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന ആ​സ്​​റ്റ​റി​െൻറ സാ​ന്നി​ധ്യം ആ​റു​​മാ​സ​വും എ​ക്​​സ്​​പോ വേ​ദി​യി​ലു​ണ്ടാ​കും. ഇ​ന്ത്യ​ൻ പ​വ​ലി​യ​െൻറ താ​ഴ​ത്തെ നി​ല​യി​ല്‍ ഒ​രു​ക്കു​ന്ന പ്ര​ഥ​മ​ശു​ശ്രൂ​ഷ കേ​ന്ദ്ര​ത്തി​ല്‍ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ ലഭ്യമാക്കും. ആ​സ്​​റ്റ​റി​െൻറ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും വൈ​ദ​ഗ്ധ്യ​വും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് 2022 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന എ​ക്‌​സ്‌​പോ ഹെ​ല്‍ത്ത് ആ​ൻ​ഡ്​​ വെ​ല്‍ന​സ് വീ​ക്കി​ല്‍ ആ​ഗോ​ള പ്ര​ദ​ര്‍ശ​ന​ത്തി​നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.
</p><p>ഇ​ന്ത്യ പ​വ​ലി​യ​ന്​ പു​റ​മെ, എ​ക്‌​സ്‌​പോ റീ​ട്ടെ​യി​ല്‍ സെൻറ​റി​ല്‍ നോ​ണ്‍ ബ്രാ​ന്‍ഡ​ഡ് ആ​സ്​​റ്റ​ര്‍ ഫാ​ര്‍മ​സി സ്​​റ്റോ​റും എ​ക്‌​സ്‌​പോ വി​ല്ലേ​ജി​ല്‍ ബ്രാ​ന്‍ഡ​ഡ് ഫാ​ര്‍മ​സി സ്​​റ്റോ​റും ആ​സ്​​റ്റ​ര്‍ സ​ജ്ജീ​ക​രി​ക്കും. മെ​ഡ്കെ​യ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്‌​സ്‌​പോ റീ​ട്ടെ​യി​ല്‍ സെൻറ​റി​ലെ നോ​ണ്‍-​ബ്രാ​ന്‍ഡ​ഡ് ആ​സ്​​റ്റ​ര്‍ ഫാ​ര്‍മ​സി സ്​​റ്റോ​റി​നു​ള്ളി​ല്‍ ടെ​ലി​മെ​ഡ്‌​കെ​യ​ര്‍ എ​ന്ന പേ​രി​ല്‍ ടെ​ലി​ഹെ​ല്‍ത്ത് ബൂ​ത്തും ഒ​രു​ക്കും. ഡോ​ക്ട​റു​മാ​യി ഉ​ട​ന്‍ ബ​ന്ധ​പ്പെ​ടാ​നും ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ സേ​വ​നം തേ​ടാ​നു​മാ​യി സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ഈ ​ബൂ​ത്തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
</p><p>യു.​എ.​ഇ​യു​ടെ​യും അ​യ​ല്‍ രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന ഗ​തി​യെ മാ​റ്റി​മ​റി​ക്കു​ന്ന പ​രി​പാ​ടി​യാ​യി​രി​ക്കും എ​ക്‌​സ്‌​പോ 2020യെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു. 
</p><p>ഇ​ത് ​േലാ​ക​ത്തെ ഒ​രു പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഒ​ന്നി​പ്പി​ക്കു​ക​യും മ​ഹാ​മാ​രി​യു​ടെ ച​ങ്ങ​ല​ക്കെ​ട്ടി​ന​പ്പു​റ​ത്തേ​ക്ക് നീ​ങ്ങാ​ന്‍ ലോ​ക​ത്തി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍കു​ക​യും ചെ​യ്യും. 
</p><p>സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ഏ​റ്റ​വും നൂ​ത​ന​വും, മി​ക​ച്ച​തു​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ കാ​ണാ​നു​ള്ള അ​തു​ല്യ​മാ​യ അ​വ​സ​ര​മാ​ണി​തെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
</p><p>എ​ക്​​സ്​​പോ വേ​ദി​യി​ലെ ആ​സ്​​റ്റ​റി​െൻറ സൗ​ക​ര്യ​ങ്ങ​ള്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. എ​ക്‌​സ്‌​പോ വി​ല്ലേ​ജി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ പ​രി​ച​ര​ണം തേ​ടു​ന്ന​തി​ന് യു.​എ.​ഇ​യി​ലു​ട നീ​ള​മു​ള്ള ആ​സ്​​റ്റ​ര്‍, മെ​ഡ്കെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ഏ​റ്റ​വും അ​ടു​ത്തു​ള്ള ജ​ബ​ല്‍ അ​ലി​യി​ലെ ആ​സ്​​റ്റ​ര്‍ സെ​ഡാ​ര്‍സ് ഹോ​സ്പി​റ്റ​ല്‍ സൗ​ക​ര്യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
</p><p></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/aster-with-a-global-display-at-the-expo-851361</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/aster-with-a-global-display-at-the-expo-851361</guid>
<category><![CDATA[Gulf,U.A.E]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 01:44:35 GMT</pubDate>
</item>
<item>
<title><![CDATA[മരുഭൂവിൽ മഴപെയ്യിക്കാൻ നെതർലൻഡ്​ പവലിയൻ]]></title>
<description><![CDATA[കാ​ഴ്​​ച​ക്കാ​രെ കാ​ത്ത്​ ‘ഹ​രി​ത പ​ർ​വ​തം’]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200240-netherlands-pavilion.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200240-netherlands-pavilion.jpg'/><figcaption><p>എക്​സ്​പോയിൽ സജ്ജമാക്കിയ നെതർലൻഡ്​സ്​ പ​വ​ലി​യ​ൻ</p><span class='copyright'><p>എക്​സ്​പോയിൽ സജ്ജമാക്കിയ നെതർലൻഡ്​സ്​ പ​വ​ലി​യ​ൻ</p></span></figcaption></figure><p>ദു​ബൈ: സൗ​രോ​ർ​ജ​ത്തി​ൽ പെ​യ്യു​ന്ന മ​ഴ, ചെ​ടി​ക​ളാ​ൽ പൊ​തി​ഞ്ഞ 'പ​ർ​വ​തം', ഫം​ഗ​സു​ക​ളാ​ൽ നി​ർ​മി​ച്ച ത​റ, ചോ​ള​ത്തി​ൽ​നി​ന്ന് നി​ർ​മി​ച്ച ക​ർ​ട്ട​നു​ക​ൾ തു​ട​ങ്ങി​യ വ്യ​ത്യ​സ്​​ത ത​രം പ​രി​സ്​​ഥി​തി പ്ര​ധാ​ന​മാ​യ കാ​ഴ്​​ച​ക​ളൊ​രു​ക്കി കാ​ത്തി​രി​ക്ക​യാ​ണ് എ​ക്​​സ്​​പോ 2020ദു​ബൈ​യി​ലെ നെ​ത​ർ​ല​ൻ​ഡ് പ​വ​ലി​യ​ൻ. എ​ക്​​സ്​​പോ സ​സ്​​റ്റൈ​ന​ബി​ലി​റ്റി പ​വ​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​വ​ലി​യ​ൻ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ​പ​വ​ലി​യ​നി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ നെ​ത​ർ​ല​ൻ​ഡി​ലെ തി​ര​ക്കു​ള്ള തെ​രു​വു​ക​ളു​ടെ ശ​ബ്​​ദം കേ​ൾ​ക്കും.<br></p><p>പ​വ​ലി​യ​ൻ കെ​ട്ടി​ടം രാ​ജ്യ​ത്തി​െൻറ സ​ന്ദേ​ശ​മാ​ണെ​ന്നും ന​മു​ക്ക് വി​ള​വെ​ടു​ക്കാ​നും ഭ​ക്ഷ​ണം വ​ള​ർ​ത്താ​നും മ​രു​ഭൂ​മി​യി​ൽ മ​ഴ പെ​യ്യി​ക്കാ​നും ക​ഴി​യു​മെ​ന്ന​തി​െൻറ തെ​ളി​വാ​ണി​തെ​ന്നും പ​ദ്ധ​തി​യ​ു​ടെ രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ച മി​ഷേ​ൽ റാ​ഫോ​സ്​​റ്റ്​ പ​റ​ഞ്ഞു. മൂ​ന്നു വ​ർ​ഷ​മാ​യി സൂ​ക്ഷി​ച്ചു​വെ​ച്ച ആ​​ശ​യ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 
</p><p>പ​വ​ലി​യ​െൻറ ലോ​ഞ്ചി​ലെ ഇ​ളം നി​റ​മു​ള്ള ഫ്ലോ​ർ ടൈ​ലു​ക​ളും മ​തി​ൽ പാ​ന​ലു​ക​ളും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് നി​ർ​മാ​ണ വ​സ്​​തു​ക്ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജൈ​വ ന​ശീ​ക​ര​ണ ഫം​ഗ​സ് അ​ധി​ഷ്​​ഠി​ത പ​ദാ​ർ​ഥ​മാ​യ മൈ​സീ​ലി​യ​ത്തി​ലാ​ണ്. തു​ള​സി, പെ​രും​ജീ​ര​കം തു​ട​ങ്ങി​യ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ചെ​ടി​ക​ളാ​ൽ പൊ​തി​ഞ്ഞ 18 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഒ​രു കു​ത്ത​നെ​യു​ള്ള ഫാ​മാ​ണ് പ​വ​ലി​യ​െൻറ മ​ധ്യ​ഭാ​ഗ​ത്തു​ള്ള​ത്. റീ​സൈ​ക്കി​ൾ മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ 'സ​ർ​ക്ക്​​ൾ സ​മ്പ​ദ്‌​വ്യ​വ​സ്ഥ' സാ​ധ്യ​മാ​ണെ​ന്ന​തി​െൻറ തെ​ളി​വാ​ണ് കെ​ട്ടി​ട​മെ​ന്ന് ആ​ർ​ക്കി​ടെ​ക്​​ടു​ക​ളും സം​ഘാ​ട​ക​രും പ​റ​ഞ്ഞു. ന​മ്മു​ടെ പൈ​തൃ​ക​ത്തെ വീ​ണ്ടും മ​ണ്ണി​ലേ​ക്ക് കൊ​ണ്ടു​വ​രും. കു​ത്ത​നെ നി​ർ​മി​ച്ച ഫാ​മി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം ചെ​ടി​ക​ളു​ണ്ട്. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ അ​വ തി​ര​ഞ്ഞെ​ടു​ത്ത​ത്​​ -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.സ​ന്ദ​ർ​ശ​ക​ർ പ​വ​ലി​യ​െൻറ താ​ഴേ​ക്ക് നാ​ല് മീ​റ്റ​ർ  ഇ​റ​ങ്ങി​യാ​ൽ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​ക​യും ഇ​രു​ണ്ട സ്ഥ​ല​ത്ത് അ​തി​ഥി​ക​ൾ​ക്ക് കു​ട​ക​ൾ ന​ൽ​കും. 
</p><p>മ​രു​ഭൂ​മി​യി​ലെ വാ​യു​വി​ൽ നി​ന്ന് പ്ര​തി​ദി​നം 800 ലി​റ്റ​ർ എ​ങ്ങ​നെ ഉ​ൽ​പാ​ദി​പ്പി​ക്കാ​മെ​ന്ന​തി​െൻറ ഒ​രു യ​ഥാ​ർ​ഥ ജീ​വി​ത ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​വ​ലി​യ​െൻറ മു​ക​ളി​ൽ​നി​ന്ന് വെ​ള്ളം വീ​ഴും. 
</p><p>ഇ​ത്ത​രം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ഴ്​​ച​ക​ളോ​ടെ​യാ​ണ്​ എ​ക്​​സ്​​പോ​യി​ലെ നെ​ത​ർ​ല​ൻ​ഡ്​ പ​വ​ലി​യ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/netherlands-pavilion-for-rain-in-the-desert-851360</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/netherlands-pavilion-for-rain-in-the-desert-851360</guid>
<category><![CDATA[Gulf,U.A.E]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 01:42:31 GMT</pubDate>
</item>
<item>
<title><![CDATA[വെള്ളത്തിനടിയിലെ ഹോക്കിക്ക്​ ആരാധകരേറുന്നു]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200238-underwater-hockey1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200238-underwater-hockey1.jpg'/><figcaption><span class='copyright'></span></figcaption></figure><p>അബൂദബി: കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ മറികടന്ന് അബൂദബി  വിവിധ വിനോദങ്ങളിലേക്കു തിരിച്ചുവരികയാണ്.  വെള്ളത്തിനടിയിലെ ഹോക്കിയാണ് പുതിയ ട്രെന്‍ഡ്. ഈ മല്‍സരങ്ങളുമായി നിരവധി പേരാണ് സജീവമായിരിക്കുന്നത്.<br></p><p>വിദേശരാജ്യങ്ങളിലൊക്കെ ശ്രദ്ധയാകര്‍ഷിക്കുന്ന വേറിട്ട കായികവിനോദമാണ് അബൂദബിയിലും ചൂടുപിടിക്കുന്നത്.   ആറുപേരാണ് രണ്ടുടീമുകളായി മല്‍സരിക്കുന്നത്. </p><p>നീളംകുറഞ്ഞ ഹോക്കി സ്​റ്റിക്കാണ് ഉപയോഗിക്കുന്നത്. വെള്ളത്തിനടിയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി 'തുഴച്ചില്‍ ഉപകരണം' കാലിലണിഞ്ഞും ഓക്‌സിജന്‍ മാസ്‌ക് ധരിച്ചുമാണ് കളിക്കാരുടെ ഏറ്റുമുട്ടല്‍. </p><p>മെയ് വഴക്കവും നീന്തല്‍ വൈദഗ്ധ്യവും കളിമികവുമൊക്കെ ഒത്തുചേര്‍ന്നൊരു അഭ്യാസിക്കു മാത്രമേ ഈ ഹോക്കികളി വഴങ്ങൂ എന്നത്​ ഈ മല്‍സരത്തെ വേറിട്ടതാക്കുന്നു.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/increase-underwater-hockey-fans-851358</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/increase-underwater-hockey-fans-851358</guid>
<category><![CDATA[Gulf,U.A.E,Sports,hockey,Other Games]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 01:39:35 GMT</pubDate>
</item>
<item>
<title><![CDATA[യു.എ.ഇയിലെ വെള്ളിയാഴ്​ച അവധി മാറുമോ ?; സത്യാവസ്​ഥ ഇതാണ്]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/17/500x300_1190151-uae1.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/17/500x300_1190151-uae1.jpg'/><figcaption><span class='copyright'></span></figcaption></figure><p>ദുബൈ: യു.എ.ഇയിൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളിലേക്ക്​ മാറുന്നുവെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമാണ്​. എന്നാൽ, ഇത്​ അടിസ്​ഥാനരഹിതമാണെന്ന്​ വ്യക്​തമാക്കിയിരിക്കുകയാണ്​ യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ വാം. വെള്ളി, ശനി ദിവസങ്ങളിൽ തന്നെ അവധി തുടരുമെന്നും വാം എക്​സിക്യൂട്ടീവ്​ ഡയറക്​ടർ മുഹമ്മദ്​ ജലാൽ അൽ റയ്​സി പറഞ്ഞു. </p><p>ഇത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്​ നിർത്തണമെന്നും ഇത് ജനങ്ങൾക്കിടയിൽ​ തെറ്റിദ്ധാരണ പരക്കാൻ ഇടയാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 2006ലാണ്​ വ്യാഴം, വെള്ളി അവധിയിൽ നിന്ന്​ വെള്ളി, ശനിയി​ലേക്ക്​ മാറ്റിയത്​. ഗൾഫ്​ രാജ്യങ്ങളെല്ലാം വാരാന്ത്യ അവധി ഈ ദിനങ്ങളിലാണ്​. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്​ ക്രിമിനൽ കുറ്റമാണെന്നും സൈബർ നിയമ​പ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. തടവും വൻ തുക പിഴയും ലഭിക്കാവുന്ന കുറ്റമാണിത്​.<br></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/will-uae-change-working-week-to-monday-to-friday-here-is-the-truth-851222</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/will-uae-change-working-week-to-monday-to-friday-here-is-the-truth-851222</guid>
<category><![CDATA[Gulf,U.A.E,Editors Choice,Gulf Home,News From Notification,Top News]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 23 Sep 2021 14:44:44 GMT</pubDate>
</item>
<item>
<title><![CDATA['ആരാണ്​ ഈ മനുഷ്യൻ, ആരാണിയാൾക്ക്​ വോട്ട്​ ചെയ്​തത്​?'-യോഗിയുടെ സ്​ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച്​ യു.എ.ഇ രാജകുടുംബാംഗം]]></title>
<description><![CDATA[ഇന്ത്യൻ മാധ്യമത്തിൽ വന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ്​ ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി ചോദ്യങ്ങൾ ഉന്നയിച്ചത്]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/23/500x300_1199043-uae-princess-yogi-madhyamam.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/23/500x300_1199043-uae-princess-yogi-madhyamam.jpg'/><figcaption><span class='copyright'></span></figcaption></figure><p>യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥിന്‍റെ സ്​ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച് യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോ​ഗി സ്​ത്രീകളെക്കുറിച്ച്​ പ്രകടിപ്പിച്ച അഭിപ്രായ പ്രകടനത്തെക്കുറിച്ച്​ ഇന്ത്യൻ മാധ്യമത്തിൽ വന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ്​ ഷാർജയിലെ അൽ ഖാസിമി കുടുംബാംഗമായ ശൈഖ ഹിന്ദ്​ ചോദ്യങ്ങൾ ഉന്നയിച്ചത്​.</p><p>'ആരാണ്​ ഈ മനുഷ്യൻ,  എങ്ങനെയാണ്​ ഇയാൾക്കിത് പറയാൻ കഴിയുന്നത്, ആരാണ്​ ഇയാൾക്ക്​ വോട്ട് ചെയ്​തത്' എന്നായിരുന്നു അവർ തന്‍റെ ട്വിറ്ററിൽ കുറിച്ചത്. 'സ്വതന്ത്രരായി ജീവിക്കുന്നതിന്​ സ്​ത്രീകൾ പ്രാപ്​തരല്ലെന്നും അവരുടെ ഊർജം നിയന്ത്രിക്കപ്പെടണമെന്നും അല്ലെങ്കിൽ അത്​ ഉപയോഗശൂന്യവും അപകടകരവും ആകും' എന്നുമായിരുന്നു യോഗി അന്ന്​ പറഞ്ഞത്​. യോഗിയുടെ സ്​​ത്രീകളെക്കുറിച്ചുള്ള പൊതു അഭിപ്രായം എന്ന തലക്കെട്ടിലാണ്​ വാർത്ത വന്നത്​.  നേരത്തെ യു.എ.ഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു.<br></p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2021/09/23/1199047-uae-princess.webp" style="width: 100%;" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020pEsYiBqfdb4jtD6SALFz57OY0dKncBEl6582955" data-watermark="false" info-selector="#info_item_1632396584063"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1632396584063"><br></div></div><p>ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.&nbsp;<br></p>]]></content:encoded>
<link>https://www.madhyamam.com/kerala/princess-of-the-uae-questions-against-yogi-adityanath-851186</link>
<guid isPermaLink="true">https://www.madhyamam.com/kerala/princess-of-the-uae-questions-against-yogi-adityanath-851186</guid>
<category><![CDATA[India,Gulf,U.A.E,News,Gulf Home,Top News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 23 Sep 2021 11:30:48 GMT</pubDate>
</item>
<item>
<title><![CDATA[ജോർജിയയിൽ ഭക്ഷ്യമേഖലയുടെ സാധ്യത തേടി ലുലു ഗ്രൂപ്​]]></title>
<description><![CDATA[ജോ​ർ​ജി​യ​യു​ടെ സാ​മ്പ​ത്തി​ക -സു​സ്ഥി​ര വി​ക​സ​ന മ​ന്ത്രി ന​താ​ലി​യ ടു​ർ​നാ​വ​യു​മാ​യി ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ന​ട​ത്തി​യ 
കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്ന​ത്]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/23/500x300_1198725-lulu.gif]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/23/500x300_1198725-lulu.gif'/><figcaption><p>അ​ബൂ​ദ​ബി ലു​ലു ഗ്രൂ​പ്​ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ജോ​ർ​ജി​യ സാ​മ്പ​ത്തി​ക-​സു​സ്ഥി​ര വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ന​താ​ലി​യ ടു​ർ​നാ​വ​യ്ക്ക് എം.​എ. യൂ​സു​ഫ​ലി ഉ​പ​ഹാ​രം ന​ൽ​കു​ന്നു</p><span class='copyright'><p>അ​ബൂ​ദ​ബി ലു​ലു ഗ്രൂ​പ്​ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ജോ​ർ​ജി​യ സാ​മ്പ​ത്തി​ക-​സു​സ്ഥി​ര വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ന​താ​ലി​യ ടു​ർ​നാ​വ​യ്ക്ക് എം.​എ. യൂ​സു​ഫ​ലി ഉ​പ​ഹാ​രം ന​ൽ​കു​ന്നു</p></span></figcaption></figure><p>അ​ബൂ​ദ​ബി: മു​ൻ സോ​വി​യ​റ്റ് റി​പ്പ​ബ്ലി​ക്കാ​യ ജോ​ർ​ജി​യ​യി​ൽ  നി​ന്നു​ള്ള കാ​ര്‍ഷി​ക - ഭ​ക്ഷ്യ മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ള്‍ തേ​ടി ലു​ലു ഗ്രൂ​പ്. യു.​എ.​ഇ​യി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ജോ​ർ​ജി​യ​യു​ടെ സാ​മ്പ​ത്തി​ക -സു​സ്ഥി​ര വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ന​താ​ലി​യ ടു​ർ​നാ​വ​യു​മാ​യി അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ജോ​ർ​ജി​യ​യി​ൽ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വ​ൻ​ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്ന് ജോ​ർ​ജി​യ​ൻ മ​ന്ത്രി സൂ​ചി​പ്പി​ച്ചു. ജോ​ർ​ജി​യ​യി​ലെ ഭ​ക്ഷ്യ- ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന നി​ക്ഷേ​പ​ക​ർ​ക്ക് എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ജോ​ർ​ജി​യ​യി​ലെ ഭ​ക്ഷ്യ​വ​സ്തു ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യു​ള്ള കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി ലു​ലു ഗ്രൂ​പ്പി​െൻറ ഉ​ന്ന​ത​ത​ല സം​ഘം ജോ​ർ​ജി​യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. അ​ബൂ​ദ​ബി​യി​ലെ ലു​ലു ഗ്രൂ​പ്​ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ജോ​ർ​ജി​യ സാ​മ്പ​ത്തി​ക വ​കു​പ്പ് സ​ഹ​മ​ന്ത്രി ഗെ​ന്ന​ഡി അ​ർ​വേ​ലാ​സ്, യു.​എ.​ഇ​യി​ലെ ജോ​ർ​ജി​യ​ൻ സ്ഥാ​ന​പ​തി പാ​ത്ത ക​ല​ന്ധാ​സ്, ലു​ലു ഗ്രൂ​പ്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സൈ​ഫി രൂ​പാ​വാ​ല, ചീ​ഫ് ഓ​പ​റേ​ഷ​ൻ​സ് ഓ​ഫി​സ​ർ വി.​എ. സ​ലീം  എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.&nbsp;<br></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/lulu-group-explores-the-potential-of-the-food-sector-in-georgia-851148</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/lulu-group-explores-the-potential-of-the-food-sector-in-georgia-851148</guid>
<category><![CDATA[Gulf,U.A.E]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 23 Sep 2021 07:17:09 GMT</pubDate>
</item>
<item>
<title><![CDATA[ദുബൈ സഫാരി പാർക്ക്​ 27ന്​ തുറക്കും]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/23/500x300_1198715-safari-park.gif]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/23/500x300_1198715-safari-park.gif'/><figcaption><p>ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്</p><span class='copyright'><p>ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്</p></span></figcaption></figure><p>ദു​ബൈ: ന​ഗ​ര​ത്തി​ന്​ ന​ടു​വി​ലെ മൃ​ഗ​ങ്ങ​ളു​ടെ സ​​ങ്കേ​ത​കേ​ന്ദ്ര​മാ​യ ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്​ ഈ ​മാ​സം 27ന്​ ​തു​റ​ക്കും. വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച പാ​ർ​ക്ക്​ വീ​ണ്ടും തു​റ​ക്കു​േ​മ്പാ​ൾ സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ പു​തി​യ വി​സ്​​മ​യ​ങ്ങ​ളാ​ണ്. മൃ​ഗ​ങ്ങ​ളെ കൂ​ടു​ത​ൽ അ​ടു​ത്ത്​ കാ​ണാ​നും അ​ടു​ത്ത​റി​യാ​നും അ​വ​യെ താ​ലോ​ലി​ക്കാ​നു​മു​ള്ള അ​വ​സ​രം ഇ​ക്കു​റി ഉ​ണ്ടാ​കും. ഇ​തി​ന്​ ഗൈ​ഡു​ക​ൾ സ​ഹാ​യി​ക്കും. 116 ഹെ​ക്​​ട​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ർ​ക്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ പ​ക്ഷി, മൃ​ഗാ​ദി​ക​ളു​ണ്ട്. dubaisafari.ae എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്​ 50 ദി​ർ​ഹ​മാ​ണ്. കു​ട്ടി​ക​ൾ​ക്ക്​ 20 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. ഇ​തു​പ​യോ​ഗി​ച്ച്​ അ​ൽ​വാ​ദി, ആ​ഫ്രി​ക്ക​ൻ വി​ല്ലേ​ജ്, അ​റേ​ബ്യ​ൻ ഡ​സ​ർ​ട്ട്​ സ​ഫാ​രി, ഏ​ഷ്യ​ൻ വി​ല്ലേ​ജ്, കി​ഡ്​​സ്​ ഫാം ​എ​ന്നി​വ ആ​സ്വ​ദി​ക്കാം.</p><p>75 ദി​ർ​ഹ​മി​െൻറ ടി​ക്ക​റ്റെ​ടു​ത്താ​ൽ ഇ​തി​ന്​ പു​റ​മെ ത​ത്സ​മ​യ പ​രി​പാ​ടി​ക​ളി​ൽ സീ​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം. ​ട്രെ​യി​ൻ സ​ർ​വി​സും ആ​സ്വ​ദി​ക്കാം. 10 ദി​ർ​ഹ​മി​െൻറ നൈ​റ്റ്​ പാ​സ്​ എ​ടു​ത്താ​ൽ രാ​ത്രി കാ​ലാ​വ​സ്​​ഥ​യി​ൽ പാ​ർ​ക്കി​െൻറ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാം. എ​ന്നാ​ൽ, മൃ​ഗ​ങ്ങ​ളെ ഈ ​സ​മ​യം കാ​ണാ​ൻ ക​ഴി​യി​ല്ല. ആ​റ്​ മു​ത​ൽ പ​ത്ത്​ വ​രെ​യാ​ണ്​ നൈ​റ്റ്​ പാ​സി​െൻറ സ​മ​യം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ 12 വ​രെ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​നു​പു​റ​മെ വി​വി​ധ സ​ഫാ​രി യാ​ത്രാ പാ​ക്കേ​ജു​ക​ളു​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ ഇ​ക്കു​റി പാ​ർ​ക്ക്​ തു​റ​ക്കു​ന്ന​ത്. എ​ക്​​സ്​​പോ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക്​ മ​റ്റൊ​രു സ​​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. 3000ത്തോ​ളം മൃ​ഗ​ങ്ങ​ളു​ണ്ടി​വി​ടെ. 78 ഇ​നം സ​സ്ത​നി​ക​ൾ,50 ത​രം ഉ​ര​ഗ​ങ്ങ​ൾ, 111ത​രം പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ ഇ​വി​ടെ​യു​ണ്ട്. 111 ന​വ​ജാ​ത ജീ​വി​ക​ളും പാ​ർ​ക്കി​ൽ ഇ​ക്കു​റി​യു​ണ്ട്. ക​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്താ​ണ്​ പാ​ർ​ക്ക്​ അ​ട​ച്ചി​ടു​ന്ന​ത്. ചൂ​ടി​ൽ നി​ന്ന്​ മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​ണ്​ പാ​ർ​ക്ക്​ അ​ട​ക്കു​ന്ന​ത്. കോ​വി​ഡ്​ രൂ​ക്ഷ​മാ​യ സ​മ​യ​ത്തും പാ​ർ​ക്ക്​ അ​ട​ച്ചി​രു​ന്നു.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/dubai-safari-park-will-open-on-the-27th-851145</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/dubai-safari-park-will-open-on-the-27th-851145</guid>
<category><![CDATA[Gulf,U.A.E]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 23 Sep 2021 07:13:21 GMT</pubDate>
</item>
<item>
<title><![CDATA[പാക്കിങ്ങിൽ പിഴച്ചാൽ  പണിപാളും]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/23/500x300_1198588-w.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/23/500x300_1198588-w.jpg'/><figcaption></figcaption></figure><p>കോവിഡി​െൻറ വരവോടെ ഓൺലൈനായും മറ്റും ഭക്ഷണം ഓഡർചെയ്​ത്​ കഴിക്കുന്നവരുടെ എണ്ണം വർധിച്ചിച്ചിട്ടുണ്ട്​. ഹോട്ടലിൽ ഇരുന്ന്​ കഴിക്കുന്നവരേക്കാൾ ചിലയിടങ്ങളിൽ ഇത്തരക്കാരാണ്​ കൂടുതൽ. അതിന്​ പുറമെ ഹോട്ടലിൽ വന്ന്​ പാർസൽ വാങ്ങിക്കൊണ്ടുപോകുന്നവരും ധാരാളമുണ്ട്​. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണം പാക്ക്​ ചെയ്​താണ്​ നൽകുന്നത്​. പൊതിഞ്ഞുനൽകുന്ന ഭക്ഷണം മണിക്കൂറുകൾ കഴിഞ്ഞായിരിക്കും ഉപഭോക്​താവ്​ കഴിക്കുന്നത്​. അതിനാൽ പാക്കിങിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കേടുവരാനും സ്​ഥാപനത്തിനെതിരെ പരാതിയുണ്ടാകാനും കാരണമാകും.<br></p><p>ഇത്​ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ പാക്കിങ്​ മെറ്റീരിയൽസ്​ ഭക്ഷണ പഥാർത്ഥങ്ങൾ പൊതിയുന്നതിനായി തെരഞ്ഞെടുക്കൽ പ്രധാനപ്പെട്ടതാണ്​. ഒരോഭക്ഷണവും ഡ്രിങ്​സും പൊതിയേണ്ടത്​ അതത്​ വസ്​തുവിന്​ രുചിയിലും മണത്തിലും നിറത്തിലുമൊന്നും മാറ്റമുണ്ടാക്കാത്ത വസ്​തുക്കൾകൊണ്ടയിരിക്കണം. ശരിയായ ഫുഡ്​ ഗ്രേഡ്​ പാക്കിങ്​ മെറ്റീരിയൽ അല്ല ഉപയോഗിച്ചതെങ്കിൽ ഭക്ഷണത്തിൽ അതി​െൻറ അംശം കലരുകയും കേടുവരികയും ചെയ്യും. പ്ലാസ്​റ്റിക്​ കവറുകളിൽ പൊതിയുന്ന ഭക്ഷണങ്ങളിൽ പ്ലാസ്​റ്റിക്​ മൈ​ഗ്രേഷൻ സംഭവിക്കാനും അതിലൂടെ ഭക്ഷണം ശരീരത്തിന്​ ഹാനീകരമാകാവാനും സാധ്യതയുണ്ട്​. പ്ലസ്​റ്റികിൽ അടങ്ങിയ രാസവസ്​തുക്കൾ ഭക്ഷണത്തിൽ കലരുന്നതാണ്​ പ്ലാസ്​റ്റിക്​ മൈഗ്രേഷൻ എന്നു പറയുന്നത്​. ചൂടുള്ള ഭക്ഷണം സാധാരണ പ്ലാസ്​റ്റിക്​ ബോക്​സുകളിലോ മെറ്റീരിയലുകളിലോ പാക്ക്​ ചെയ്യുന്നത്​ ദോഷകരമാണ്​. കുട്ടികൾക്കായി ഭക്ഷണം പാക്ക്​ ചെയ്യുന്ന ടിഫിൻ ബോക്​സുകൾക്കും ഇത്​ ബാധകമാണ്​. അതിനാൽ ചൂടുതണുത്ത ശേഷം മാത്രമേ ഇത്തരം വസ്​തുക്കളിൽ പൊതിയാവൂ. കൃത്യമായ ഫുഡ്​ ഗ്രേഡ്​ ഗുണനിലവാരമുള്ള പാക്കിങ്​ വസ്​തുക്കൾ മാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. ഒരോ ഭക്ഷണവും വിവിധ ​താപനിലയിൽ വിവിധ ഇടങ്ങളിൽ സൂക്ഷിക്കേണ്ടവയായിരിക്കും. താപനില ചെറുക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള മെറ്റീരിയൽ മാത്രമേ ഇത്തരം ഭക്ഷണം പാക്ക്​ ചെയ്യാൻ ഉപയോഗിക്കാവൂ. ഭക്ഷണം കട്ടിയുള്ളത്​, സെമി ലിക്വിഡ്​, പൂർണ ദ്രാവക രൂപത്തിൽ എന്നിങ്ങനെ വിവിധ രൂപത്തിൽ ആകാം. അതിനാൽ ഒരോന്നിനും അതാതിനനുസരിച്ച പാക്കിങ്​ മെറ്റീരിയൽ തെരഞ്ഞെടുക്കണം​. ഇല്ലെങ്കിൽ ഭക്ഷണ പഥാർത്ഥത്തി​െൻറ ഷെൽഫ്​ ലൈഫിനെ അഥവാ സൂക്ഷിച്ചുവെക്കാവുന്ന സമയത്തെ ബാധിക്കും.  
</p><p>കാണാൻ കഴിയാത്ത ചെറിയ സുഷിരങ്ങൾ പാക്കിങ്​ മെറ്റീരിലിൽ ഉണ്ടാകാറുണ്ട്​. അത്​ പദാർത്ഥത്തിലേക്ക്​ വായു കടക്കാനും വസ്​തുവി​െൻറ ഗുണവും രുചിയും മണവും നഷ്​ടപ്പെടുന്നതിനും കാരണമാകും. ചുരുക്കത്തിൽ ഒരു ഭക്ഷണത്തി​െൻറ ഗുണവും സുരക്ഷയും നിർണയിക്കുന്നതിൽ പാക്കിങ്​ മെറ്റീയലിന്​ പങ്കുണ്ട്​. ഷെൽഫ്​ നിർണയിക്കു​േമ്പാൾ പാക്കിങ്​ മെറ്റീരിയലി​െൻറ ഷെൽഫ്​ ലൈഫ്​ കൂടി കണക്കിലെടുുക്കണ്ടതുണ്ട്​.
</p><p></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/uae/if-you-make-a-mistake-in-the-packing-it-will-work-851013</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/uae/if-you-make-a-mistake-in-the-packing-it-will-work-851013</guid>
<category><![CDATA[Gulf,U.A.E]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 23 Sep 2021 03:24:14 GMT</pubDate>
</item>
</channel>
</rss>
