<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam | Malayalam News. Breaking & Latest news on Kerala, India & Gulf | മാധ്യമം മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News: Breaking & top മലയാളം വാർത്തകൾ  from Kerala, India, Gulf, Politics, education, business, sports, entertainment, travel & health from Madhyamam. Read more]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam | Malayalam News. Breaking &amp; Latest news on Kerala, India &amp; Gulf | മാധ്യമം മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Sat, 29 May 2021 16:51:55 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category//kerala/local-news/kannur/google_feeds.xml/feeds.xml" rel="self" type="application/rss+xml"/>
<pubDate>Sat, 29 May 2021 16:51:55 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[പൊതുപരീക്ഷ ആഗസ്​റ്റിൽ പ്ലസ് വൺ വിദ്യാർഥികൾ ആശങ്കയിൽ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/04/19/500x300_970762-set-exam-19042021.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/04/19/500x300_970762-set-exam-19042021.jpg'/><figcaption></figcaption></figure><p>പാ​നൂ​ർ: പ്ല​സ് വ​ൺ പൊ​തു​പ​രീ​ക്ഷ ആ​ഗ​സ്​​റ്റി​ൽ ന​ട​ത്തു​മെ​ന്നും അ​വ​രു​ടെ പ്ല​സ് ടു ​ക്ലാ​സ് ജൂ​ൺ ര​ണ്ടാം​വാ​രം ആ​രം​ഭി​ക്കു​മെ​ന്നു​മു​ള്ള സ​ർ​ക്കാ​ർ അ​റി​യി​പ്പി​ൽ ആ​ശ​ങ്ക​യി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി, പ്ല​സ് വ​ൺ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ പ​രീ​ക്ഷ എ​ങ്ങ​നെ നേ​രി​ടും എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ക​ടു​ത്ത ആ​ശ​ങ്ക​യും പ്ര​ശ്​​ന​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡി​െൻറ ആ​ദ്യ​പാ​ദ​ത്തി​ൽ 10ാം ക്ലാ​സ് പ​രീ​ക്ഷ പാ​സാ​യി പ്ല​സ് വ​ൺ പ്ര​വേ​ശ​നം നേ​ടി​യ​വ​രാ​ണ് നി​ല​വി​ലെ 11ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ.<br></p><p>ഇ​ൻ​റ​ർ​വ്യൂ സ​മ​യ​ത്ത​ല്ലാ​തെ പി​ന്നീ​ട് ഇ​വ​ർ വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​ടി ച​വി​ട്ടി​യി​ട്ടി​ല്ല. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും  പ​ര​സ്​​പ​രം നേ​രി​ൽ കാ​ണു​ക​യോ  പ​രി​ച​യ​പ്പെ​ടു​ക​യോ പോ​ലും ചെ​യ്​​തി​ട്ടി​ല്ല. പ​രീ​ക്ഷാ മോ​ഡ​ലി​നെ​ക്കു​റി​ച്ചോ സ​മ​യ​ത്തെ​ക്കു​റി​ച്ചോ പോ​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ധാ​ര​ണ​യി​ല്ല.
</p><p>മി​ക്ക വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഫോ​ൺ​വ​ഴി മാ​ത്ര​മാ​ണ് അ​ധ്യാ​പ​ക​രു​മാ​യു​ള്ള ബ​ന്ധം. കൈ​റ്റ് വി​ക്ടേ​ഴ്​​സ് ക്ലാ​സു​ക​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​ജി​ക്കു​ന്ന അ​റി​വു​ക​ൾ ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ധ്യ​യ​ന​മാ​ണ് ഇ​തു​വ​രെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന​ത്. പ്ല​സ് വ​ൺ വി​ക്ടേ​ഴ്​​സ് ക്ലാ​സ് ആ​രം​ഭി​ച്ച​ത് ന​വം​ബ​ർ ആ​ദ്യ​ത്തെ ആ​ഴ്​​ച​യി​ലാ​ണ്.  ഈ ​ഏ​ഴ് മാ​സ​ത്തി​നി​ട​യി​ൽ അ​ധ്യാ​പ​ക​ർ  കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ച്ച​ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്നും പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. 
</p><p>ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​മാ​സം ക​ഴി​ഞ്ഞ് പൊ​തു​പ​രീ​ക്ഷ​യെ​ന്ന യാ​ഥാ​ർ​ഥ്യം മി​ക്ക വി​ദ്യാ​ർ​ഥി​ക​ളി​ലും മാ​ന​സി​ക പി​രി​മു​റു​ക്കം സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ​തു​പോ​ലെ ഉ​ട​ൻ ഫോ​ക്ക​സ് പോ​യ​ൻ​റ്​ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ഒ​രു മാ​സ​മെ​ങ്കി​ലും സ്​​കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ൽ റി​വി​ഷ​ൻ ക്ലാ​സു​ക​ളും മോ​ഡ​ൽ പ​രീ​ക്ഷ ചോ​ദ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. ജൂ​ണി​ൽ​ത​ന്നെ പ്ല​സ് വ​ൺ പ​ഠ​നം നി​ർ​ത്തി പ്ല​സ് ടു ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ​റ​യു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും. 
</p><p>ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​ക്ടേ​ഴ്​​സി​ൽ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഓ​ടി​ച്ചു​തീ​ർ​ത്ത​ത്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ന​സ്സി​ലാ​വു​ന്ന രീ​തി​യി​ൽ പ​ഠി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും അ​ത​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ ചെ​യ്യു​ന്ന​ത്. അ​തി​നി​ടെ ഉ​ട​ൻ ര​ണ്ടാം​വ​ർ​ഷ ക്ലാ​സ് കൂ​ടി ആ​രം​ഭി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളെ ഒ​ട്ടൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടി​ക്കു​ക. അ​തോ​ടൊ​പ്പം അ​ധ്യാ​പ​ക​ർ​ക്ക് ജൂ​ണി​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ലെ​ത്തു​ക​യും വേ​ണം. വി​ക്ടേ​ഴ്​​സി​ൽ ല​ഭി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​റ​ച്ച് പ​ഠി​ക്കാ​ൻ കു​റ​ച്ചു​കൂ​ടി സ​മ​യം പ്ല​സ് വ​ൺ ക്ലാ​സു​ക​ളി​ൽ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. 
</p><p>തു​ട​ർ​ന്ന്​ ജൂ​ലൈ​യി​ൽ ഭാ​ഗി​ക​മാ​യി സ്കൂ​ളു​ക​ളി​ലെ​ത്തി​ച്ച് റി​വി​ഷ​നും പ​രീ​ക്ഷ​യും ന​ട​ത്തി​യ​ശേ​ഷം ര​ണ്ടാം വ​ർ​ഷ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്​ ഗു​ണം ചെ​യ്യും.&nbsp;&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/panur/plus-one-students-worried-about-public-exam-in-august-803848</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/panur/plus-one-students-worried-about-public-exam-in-august-803848</guid>
<category><![CDATA[Kerala,Local News,Kannur,News,Panur]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Sat, 29 May 2021 05:37:26 GMT</pubDate>
</item>
<item>
<title><![CDATA[സഞ്ചാരികളെ കാത്ത് ഈ വീഥികൾ...]]></title>
<description><![CDATA[അ​ട​ച്ചു​പൂ​ട്ട​ലി​ൽ നി​ശ്ച​ല​മാ​യി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/05/29/500x300_1025272-kannur-kotta.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/29/500x300_1025272-kannur-kotta.jpg'/><figcaption><p>സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ണി​ൽ അ​ട​ച്ചി​ട്ട ക​ണ്ണൂ​ർ കോ​ട്ട​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം
</p><p></p><span class='copyright'><p>സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ണി​ൽ അ​ട​ച്ചി​ട്ട ക​ണ്ണൂ​ർ കോ​ട്ട​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം
</p><p></p></span></figcaption></figure><p>ക​ണ്ണൂ​ർ: സ​മ്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ലി​ൽ തീ​ർ​ത്തും നി​ശ്ച​ല​മാ​യ മേ​ഖ​ല​യാ​ണ്​ വി​നോ​ദ സ​ഞ്ചാ​ര രം​ഗം. വ​രു​മാ​നം പൂ​ർ​ണ​മാ​യി നി​ല​ച്ച​തോ​ടെ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ്​ പ​ട്ടി​ണി​യി​ലാ​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ക​രാ​ർ, ദി​വ​സ വേ​ത​നാ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​യി​ര​ത്തി​ന്​ മു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. ഇ​വ​ർ​ക്കെ​ല്ലാം നി​ല​വി​ൽ തൊ​ഴി​ലും വ​രു​മാ​ന​വും ഇ​ല്ലാ​ത്ത സ്​​ഥി​തി​യാ​ണ്.<br></p><p>ക​ണ്ണൂ​ർ -ത​ല​ശ്ശേ​രി കോ​ട്ട​ക​ൾ, പ​യ്യാ​മ്പ​ലം -മു​ഴ​പ്പി​ല​ങ്ങാ​ട്​ ബീ​ച്ചു​ക​ൾ, പൈ​ത​ൽ​മ​ല, പാ​ല​ക്ക​യം ത​ട്ട്​ എ​ന്നി​വ​യാ​ണ്​ ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വി​ടെ​യെ​ല്ലാം സ​ഞ്ചാ​രി​ക​ൾ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
</p><p>വേ​ന​ല​വ​ധി​ക്കാ​ല​മാ​യ മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​ണ്​ പാ​ർ​ക്ക്, ബീ​ച്ച്​​ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്​ കൂ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ണി​​നെ തു​ട​ർ​ന്ന്​ ഈ ​സ​മ​യം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. 
</p><p>ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം ഡി​സം​ബ​ർ മു​ത​ൽ സ​ഞ്ചാ​രി​ക​ൾ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി തു​ട​ങ്ങി​യി​രു​ന്നു. വ​രു​മാ​ന വ​ർ​ധ​ന​വും ഉ​ണ്ടാ​യി. സ​ഞ്ചാ​രി​ക​​ളെ ആ​ക​ർ​ഷി​ക്കാ​ൻ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങു​ക​യും ചെ​യ്​​തു. 
</p><p>എ​ന്നാ​ൽ, വീ​ണ്ടും സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്​ മേ​ഖ​ല​ക്ക്​ തി​രി​ച്ച​ടി​യാ​കു​ക​യാ​യി​രു​ന്നു. ലോ​ക്​​ഡൗ​ണി​ന്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​ന്നേ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ​ചി​ല വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ ത​ദ്ദേ​ശ സ്​​ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ പൂ​ട്ടി തു​ട​ങ്ങി​യി​രു​ന്നു. മാ​ടാ​യി ചൂ​ട്ടാ​ട്​ ബീ​ച്ച്, വ​യ​ല​പ്രം പാ​ർ​ക്ക്, പാ​ല​ക്ക​യം ത​ട്ട്, ത​ല​ശ്ശേ​രി സീ ​വ്യൂ പാ​ർ​ക്ക്, ഓ​വ​ർ​ബ​റീ​സ്​ ഹോ​ളി  എ​ന്നി​വ മേ​യ്​ ആ​ദ്യ വാ​ര​ത്തി​ലേ പൂ​ട്ടി​യി​ട്ടി​രു​ന്നു.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/travel/destinations/these-destinations-are-waiting-for-tourists-803843</link>
<guid isPermaLink="true">https://www.madhyamam.com/travel/destinations/these-destinations-are-waiting-for-tourists-803843</guid>
<category><![CDATA[Kerala,Local News,Kannur,Travel,News,Destinations]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Sat, 29 May 2021 05:29:29 GMT</pubDate>
</item>
<item>
<title><![CDATA[പറശ്ശിനിയിലെ നായ്​ക്കൾക്ക് അന്നമൂട്ടി നിർമലും ഭാര്യയും]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/05/29/500x300_1025270-parassini-dogs.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/29/500x300_1025270-parassini-dogs.jpg'/><figcaption><p>പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നായ്​ക്കൾക്ക് ഭക്ഷണം നൽകുന്ന നിർമലും ഭാര്യയും</p><span class='copyright'><p>പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നായ്​ക്കൾക്ക് ഭക്ഷണം നൽകുന്ന നിർമലും ഭാര്യയും</p></span></figcaption></figure><p>ത​ളി​പ്പ​റ​മ്പ്: ലോ​ക്​​ഡൗ​ണി​ൽ  പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​ത്രം അ​ട​ച്ചി​ട്ട​തോ​ടെ ക്ഷേ​ത്ര​ത്തെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളും ദു​രി​ത​ത്തി​ലാ​യി. ഇൗ ​നാ​യ്​​ക്ക​ൾ​ക്ക് ആ​ശ്ര​യ​മാ​വു​ക​യാ​ണ് പ​റ​ശ്ശി​നി മ​ട​പ്പു​ര കു​ടും​ബാം​ഗ​വും ജീ​വ​ന​ക്കാ​ര​നു​മാ​യ നി​ർ​മ​ലും ഭാ​ര്യ റ​ഷി​ജ നി​ർ​മ​ലും.<br></p><p>പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള നാ​യ്ക്ക​ൾ​ക്ക് ഇ​പ്പോ​ൾ അ​ന്ന​ദാ​താ​ക്ക​ളാ​ണ് ഇ​വ​ർ. മു​ൻ​കാ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രും ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രു​മെ​ല്ലാം തെ​രു​വ് നാ​യ്ക്ക​ളെ പ​രി​പാ​ലി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാം ലോ​ക്​​ഡൗ​ണി​ന് മു​മ്പു​ത​ന്നെ പ​റ​ശ്ശി​നി ക്ഷേ​ത്രം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെൻറ് സോ​ൺ ആ​യ​തി​നാ​ൽ പ​റ​ശ്ശി​നി അ​മ്പ​ല​ത്തി​ലും ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ആ​രും എ​ത്താ​താ​യ​തി​നാ​ൽ തെ​രു​വ് നാ​യ്ക്ക​ളും ദു​രി​ത​ത്തി​ലാ​യി. ഇ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് നി​ർ​മ​ലും ഭാ​ര്യ റ​ഷി​ജ​യും എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക്ക് ഇ​വ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി എ​ത്തു​ന്ന​ത്.  വീ​ട്ടി​ൽ നി​ന്ന് പാ​കം ചെ​യ്​​ത ചോ​റും ഇ​റ​ച്ചി​യും മ​ത്സ്യ​വും ഒ​ക്കെ​യാ​ണ് ന​ൽ​കു​ന്ന​ത്. 
</p><p>ഇ​പ്പോ​ൾ 40 ദി​വ​സ​ത്തോ​ള​മാ​യി എ​ല്ലാ​ദി​വ​സ​വും  ഈ ​ദ​മ്പ​തി​ക​ൾ നാ​യ്​​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്നു​ണ്ട്. ക്ഷേ​ത്രം ട്ര​സ്​​റ്റി​യു​ടെ  പൂ​ർ​ണ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്. ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി ക്ഷേ​ത്രം വ​ഴി ന​ൽ​കു​ന്നു​ണ്ട്.</p>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/taliparamba/nirmal-and-his-wife-feed-parassinikadavu-dogs-803841</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/taliparamba/nirmal-and-his-wife-feed-parassinikadavu-dogs-803841</guid>
<category><![CDATA[Kerala,Local News,Kannur,News,Taliparamba]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Sat, 29 May 2021 05:24:42 GMT</pubDate>
</item>
<item>
<title><![CDATA[ഹൃദയത്തി​െൻറ കാവൽക്കാരൻ;പ്രകൃതിയുടെയും]]></title>
<description><![CDATA[മെ​ഡി​ക്ക​ൽ കോ​ള​ജ്​ കാ​മ്പ​സി​ലെ നാ​ല് ഏ​ക്ക​ർ ഭൂ​മി​യി​ൽ 4500 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് പ​ച്ച​ത്തു​രു​ത്ത് സൃ​ഷ്​​ടി​ക്കാ​നു​ള്ള യ​ത്ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യാ​ണ് ഡോ. ​കെ.​എം. കു​ര്യാ​ക്കോ​സ് പ​ടി​യി​റ​ങ്ങു​ന്ന​ത്]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/05/29/500x300_1025265-dr-kuryakose.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/29/500x300_1025265-dr-kuryakose.jpg'/><figcaption><p>ഡോ. ​കു​ര്യാ​ക്കോ​സ് കാ​മ്പ​സി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച വൃ​ക്ഷ​ത്തൈ​ക​ൾ​ക്കൊ​പ്പം</p><span class='copyright'><p>ഡോ. ​കു​ര്യാ​ക്കോ​സ് കാ​മ്പ​സി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച വൃ​ക്ഷ​ത്തൈ​ക​ൾ​ക്കൊ​പ്പം</p></span></figcaption></figure><p>പ​യ്യ​ന്നൂ​ർ: പ​രി​സ്ഥി​തി​സ്നേ​ഹി​യും ജ​ന​കീ​യ ഡോ​ക്​​ട​റു​മാ​യ ഡോ. ​കെ.​എം. കു​ര്യാ​ക്കോ​സ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​െൻറ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തു​നി​ന്നും പ​ടി​യി​റ​ങ്ങു​ന്നു. 31നാ​ണ് വി​ര​മി​ക്ക​ൽ. കാ​മ്പ​സി​ലെ നാ​ല് ഏ​ക്ക​ർ ഭൂ​മി​യി​ൽ 4500 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് പ​ച്ച​ത്തു​രു​ത്ത് സൃ​ഷ്​​ടി​ക്കാ​നു​ള്ള യ​ത്ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യാ​ണ് ഡോ​ക്​​ട​ർ പ​ടി​യി​റ​ങ്ങു​ന്ന​ത്. </p><p>ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്താ​യി​രു​ന്നു മ​ര​ങ്ങ​ൾ ന​ട്ട​ത്. പ​ച്ച​ത്തു​രു​ത്തി​ലെ തൈ​ക​ളെ കൊ​ടി​യ വേ​ന​ലി​ലും ന​ന​ച്ച് സം​ര​ക്ഷി​ക്കാ​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ഡോ. ​കു​ര്യാ​ക്കോ​സി​ന് ആ​ദ​ര​മാ​യി നാ​ട​ൻ മാ​വു​ക​ളു​ടെ പ​ച്ച​ത്തു​രു​ത്ത് ഒ​രു​ക്കാ​ൻ ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ​ദ്ധ​തി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ൽ 450 നാ​ട​ൻ മാ​വു​ക​ളു​ടെ ചെ​ടി​ക​ൾ ന​ട്ടാ​ണ് നാ​ട​ൻ മാ​വ് പ​ച്ച​ത്തു​രു​ത്ത് ഒ​രു​ക്കു​ന്ന​ത്. ശ​നി​യാ​ഴ്​​ച  ഉ​ച്ച ര​ണ്ടി​നാ​ണ് പ​ച്ച​ത്തു​രു​ത്തി​ലെ മാ​വ് ന​ടീ​ൽ ആ​രം​ഭി​ക്കു​ക. ഡോ. ​കെ.​എം. കു​ര്യാ​ക്കോ​സി​നു​ള്ള മി​ക​ച്ച ആ​ദ​ര​മാ​വു​ക​യാ​ണ് നാ​ട്ടു​മാ​വി​ൻ തോ​ട്ടം.<br></p><p>ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്  കാ​മ്പ​സി​നെ ജൈ​വ  വൈ​വി​ധ്യ ക​ല​വ​റ​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. വി​വി​ധ​ങ്ങ​ളാ​യ വൃ​ക്ഷ​ങ്ങ​ൾ ​െവ​ച്ചു​പി​ടി​പ്പി​ക്കാ​നു​ള്ള ബൃ​ഹ​ദ്​ പ​ദ്ധ​തി​ക്ക്‌ കാ​മ്പ​സി​ൽ ടി.​വി. രാ​ജേ​ഷ് എം.​എ​ൽ.​എ മ​രം ന​ട്ട്  തു​ട​ക്കം കു​റി​ച്ചു.150ഓ​ളം വൈ​വി​ധ്യ​മാ​ർ​ന്ന നാ​ട്ടു​മാ​വു​ക​ൾ, അ​യ്യാ​യി​ര​ത്തോ​ളം  ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, ആ​ര്യ​വേ​പ്പ്, ക​റി​വേ​പ്പ്, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, വ​ള്ളി​ച്ചെ​ടി​ക​ൾ എ​ന്നി​വ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി സം​ര​ക്ഷ​ണം, ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം, പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ല​ക്ഷ്യ​മി​ട്ടി​രു​ന്നു. </p><p>രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ന​ല്ല, രോ​ഗി​ക​ൾ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​ണ് എ​ന്ന പ്രി​ൻ​സി​പ്പ​ലി​െൻറ​യും മ​റ്റു​ള്ള​വ​രു​ടെ​യും കാ​ഴ്ച​പ്പാ​ടി​െൻറ പ്ര​തി​ഫ​ല​നം കൂ​ടി​യാ​ണ് ക​ഴി​ഞ്ഞ വേ​ന​ലി​ലും വെ​ള്ളം ന​ൽ​കി സം​ര​ക്ഷി​ച്ച ഈ ​വൃ​ക്ഷ​ത്തൈ​ക​ൾ. ഇ​തി​നോ​ടൊ​പ്പ​മാ​ണ് 450 നാ​ട്ടു​മാ​വു​ക​ൾ​കൂ​ടി കാ​മ്പ​സി​ൽ ഹ​രി​ത കേ​ര​ള മി​ഷ​ൻ ശ​നി​യാ​ഴ്ച ന​ടു​ന്ന​ത്. 
</p><p>കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​കു​ര്യാ​ക്കോ​സ് 2020 ജൂ​ണി​ലാ​ണ് പ​രി​യാ​ര​ത്തെ​ത്തി​യ​ത്.</p>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/payyannur/the-guard-of-the-heart-and-nature-too-803837</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/payyannur/the-guard-of-the-heart-and-nature-too-803837</guid>
<category><![CDATA[Kerala,Local News,Kannur,News,Payyannur]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Sat, 29 May 2021 05:18:52 GMT</pubDate>
</item>
<item>
<title><![CDATA[സാനി​െറ്റെസർ സ്പ്രെയർ നൽകി]]></title>
<description><![CDATA[സാനി​െറ്റെസർ സ്പ്രെയർ നൽകി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>തലശ്ശേരി: തലശ്ശേരി വനിത കൂട്ടായ്മ നഗരസഭയിലെ ഗോപാലപേട്ട, ടെമ്പിൾ വാർഡുകളിൽ . കൂട്ടായ്മ പ്രസിഡൻറ് എം. സൗജത്ത് വാർഡ് കൗൺസിലർമാർക്ക് സ്പ്രെയർ കൈമാറി. ഭാരവാഹികളായ ആരിഫ നിട്ടൂർ, സമീറ സൈദാർപള്ളി, തസ്നി ഫാത്തിമ, സാജിദ ലത്തീഫ്, സാബിറ കതിരൂർ, എ.വി. സാജിത എന്നിവർ പങ്കെടുത്തു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803722</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803722</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Sat, 29 May 2021 00:00:25 GMT</pubDate>
</item>
<item>
<title><![CDATA[പരിയാരം ഗവ. മെഡിക്കൽ കോളജ്]]></title>
<description><![CDATA[പരിയാരം ഗവ. മെഡിക്കൽ കോളജ്]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>പരിയാരം ഗവ. മെഡിക്കൽ കോളജ്​ ഡയാലിസിസ് സംവിധാനം ഇന്ന്​ ഉച്ചയോടെ പുനരാരംഭിക്കുംഅറ്റകുറ്റപ്പണി പ​ുരോഗമിക്കുന്നുകണ്ണൂര്‍: പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ താല്‍ക്കാലികമായി തടസ്സപ്പെട്ട മറ്റു രോഗികള്‍ക്കുള്ള ഡയാലിസിസ് സംവിധാനം ശനിയാഴ്​ച ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. എറണാകുളത്തു നിന്നെത്തിയ വിദഗ്​ധ സംഘം അറ്റകുറ്റപ്പണി തുടരുകയാണ്. ഡയാലിസിസ് യന്ത്രം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ ജല ട്രീറ്റ്മൻെറ്​ പ്ലാൻറ്​ തകരാറിലായതിനെത്തുടര്‍ന്നാണ് ഡയാലിസിസ് മുടങ്ങിയത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇടപെട്ട് അടിയന്തര പരിഹാര നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങാതെ നടക്കുന്നുണ്ടെന്ന്​ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. മൂന്നാഴ്​ച മുമ്പ് പഴയ പ്ലാൻറി​ൻെറ ഒരു മോട്ടോര്‍ കേടായത്, ഡയാലിസിസ് മുടങ്ങാതെ തന്നെ പരിഹരിച്ചിരുന്നു. നിലവിലെ പ്ലാൻറി​ൻെറ 'ഫില്‍ട്ടര്‍ മെമ്പ്രൈന്‍' തകരാറിലായതാണ് പ്രതിസന്ധിക്കിടയാക്കിയത്. തകരാര്‍ പരിഹരിച്ച് ശനിയാഴ്​ച ഉച്ചയോടെ മറ്റു രോഗികള്‍ക്കുള്ള ഡയാലിസിസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യമുള്ള മറ്റ് ഡയാലിസിസ് രോഗികളെ സി.എച്ച് സൻെററിലേക്കും തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചു.20 ഡയാലിസിസ് യന്ത്രങ്ങളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ രണ്ടു യന്ത്രങ്ങൾ കോവിഡ് രോഗികള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രമായ ചെറു ആര്‍.ഒ പ്ലാൻറി​ൻെറ സഹായത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം. പുതിയ ആര്‍.ഒ പ്ലാൻറ്​ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്​. പുതിയത് വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കി​.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803721</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803721</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Sat, 29 May 2021 00:00:23 GMT</pubDate>
</item>
<item>
<title><![CDATA[ജന്മനാടിന്​ ഐക്യദാർഢ്യവുമായി മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ്]]></title>
<description><![CDATA[ജന്മനാടിന്​ ഐക്യദാർഢ്യവുമായി മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ്]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ജന്മനാടിന്​ ഐക്യദാർഢ്യവുമായി മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ് pyd lakshadweep ഗൃഹാങ്കണത്തിൽ ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി ഫാരിഷ ടീച്ചർ, ഭർത്താവ് ആബിദ് കണ്ണൂർ, മക്കളായ അർഹാൻ, അസ്ല, മാടായി പഞ്ചായത്ത് പ്രസിഡൻറ്​ കായിക്കാരൻ സഹീദ് എന്നിവർപഴയങ്ങാടി: ജന്മനാടിന് ഐക്യദാർഢ്യവുമായി, ലക്ഷദ്വീപിലെ ആന്ത്രോത്തുകാരിയും മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ഫാരിഷ ടീച്ചറും കുടുംബവും. ജന്മനാട് നേരിടുന്ന പ്രതിസന്ധിയിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു ഫാരിഷ ടീച്ചർ. മുസ്​ലിം ലീഗി​ൻെറ ഓൺലൈൻ കൂട്ടായ്മയായ പവർ ഓഫ് ലീഗ് ഐക്യദാർഢ്യ സംഗമത്തിൽ ലക്ഷദ്വീപിനെ കുറിച്ച്​ വിഷയമവതരിപ്പിച്ച ഫാരിഷ കുന്നാഷാഡ എന്ന ഫാരിഷ ടീച്ചർ, ലീഗ് രാജ്യവ്യാപകമായി നടത്തുന്ന കുടുംബ പ്രതിഷേധത്തി​ൻെറ ഭാഗമായി മാട്ടൂലിലെ ത​ൻെറ ഗൃഹാങ്കണത്തിലും കുടുംബത്തെ കൂട്ടി പ്രതിഷേധിച്ചു.ഫാരിഷയോടൊപ്പം ഭർത്താവ്​ മാപ്പിളപ്പാട്ട് ഗായകനായ ആബിദ് കണ്ണൂരും മക്കളായ അർഹാനും അസ്ലയും കാർഡുകളേന്തി പങ്കുചേർന്നു. ലക്ഷദ്വീപ് ആന്ത്രോത്തിലെ സയ്യിദ് ശൈകോയ -ഖൈറുന്നിസ ദമ്പതികളുടെ മകൾ ഫാരിഷ കുന്നാഷാഡ, മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂർ ഒരു ദശകം മുമ്പ് വിവാഹം ചെയ്തതോടെയാണ് മാട്ടൂലി​ൻെറ മരുമകളായി എത്തിയത്. മാട്ടൂൽ എം.യു.പി സ്കൂളിൽ അധ്യാപികയായിരിക്കെയാണ് പൊതുരംഗത്തും രാഷ്​ട്രീയത്തിലും സജീവമായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറായത്. 2019ലാണ് അവസാനമായി ക്രിസ്​മസ് അവധിക്കാലത്ത് ഫാരിഷ ടീച്ചർ ലക്ഷദ്വീപ് സന്ദർശിച്ചത്. ഫോണിലൂടെ ബന്ധുക്കളുമായി ലക്ഷദ്വീപിലെ വിവരങ്ങൾ പങ്കുവെക്കുന്നുണ്ട് ഇവർ.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803719</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803719</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Sat, 29 May 2021 00:00:19 GMT</pubDate>
</item>
<item>
<title><![CDATA[അവഗണനയൊഴിയാതെ വളക്കൈ -കൊയ്യം റോഡ്]]></title>
<description><![CDATA[അവഗണനയൊഴിയാതെ വളക്കൈ -കൊയ്യം റോഡ്]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>അവഗണനയൊഴിയാതെ വളക്കൈ -കൊയ്യം റോഡ് ഫോട്ടോ - SKPM Koyyam Road.വളക്കൈ-കൊയ്യം റോഡ്ശ്രീകണ്ഠപുരം: വർഷങ്ങൾ പഴക്കമുള്ള വളക്കൈ- കൊയ്യം റോഡിനോടുള്ള അവഗണന തുടരുന്നു. വീതി കുറഞ്ഞ റോഡിൽ ഗതാഗതം ദുഷ്കരമായിട്ട് വർഷങ്ങൾ കഴിഞ്ഞു. വളവും കയറ്റവും വീതി കുറവും റോഡിൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. വലിയ കുഴികൾ പലയിടത്തും അറ്റകുറ്റപ്പണി നടത്തി നേരത്തെ അടച്ചിരുന്നു. എങ്കിലും മറ്റിടങ്ങളിൽ കുഴികളുണ്ട്. വളക്കൈ മുതൽ കൊയ്യം വരെയുള്ള നാലര കി.മീ റോഡ് വികസിപ്പിച്ച് മെക്കാഡം ടാറിങ്​ നടത്തണമെന്ന ആവശ്യം ശക്തമായതോടെ ഉടൻ പണി നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.യു.ഡി.എഫ് സർക്കാറി​ൻെറ കാലത്തും കഴിഞ്ഞ ഇടതു സർക്കാറി​ൻെറ കാലത്തും പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ പണി നടത്തിയിട്ടില്ല. 10 കോടിയുടെ എസ്​റ്റിമേറ്റ് തയാറാക്കിയെങ്കിലും ബജറ്റിൽ രണ്ട് കോടി മാത്രം അനുവദിച്ചതല്ലാതെ തുടർ പ്രവർത്തനമൊന്നുമുണ്ടായില്ല. നേരത്തെ യൂത്ത് കോൺഗ്രസും മുസ്​ലിം യൂത്ത് ലീഗും ഉൾപ്പെടെ റോഡിൽ കുഴിയടക്കൽ പ്രവൃത്തി നടത്തിയിരുന്നു. കഴിഞ്ഞ വർഷം നാട്ടുകാർ വാട്​സ്​ ആപ്​ കൂട്ടായ്മയുണ്ടാക്കി റോഡിൽ കാളവണ്ടിയിറക്കി വേറിട്ട പ്രതിഷേധ സമരവും നടത്തി. ഫണ്ടനുവദിച്ചിട്ടുണ്ടെന്നും ഉടൻ ആദ്യഘട്ട പണി തുടങ്ങുമെന്നും അന്നും അധികൃതർ പ്രഖ്യാപിച്ചു. റോഡിന്‍റെ ഭാഗമായ കൊയ്യം ചെക്കിക്കടവ് പാലം തുറന്നതോടെ തളിപ്പറമ്പിൽനിന്നും വളക്കൈ കൊയ്യം വരെ പോകുന്ന ബസുകൾ മയ്യിൽ വരെയും കണ്ണൂർ - മയ്യിൽ ബസുകൾ ചെക്കിക്കടവ് പാലം വഴി വളക്കൈ-ശ്രീകണ്ഠപുരം, തളിപ്പറമ്പ് ഭാഗങ്ങളിലേക്കും സർവിസ് നീട്ടുമെന്നാണ് പറഞ്ഞിരുന്നത്. ശ്രീകണ്ഠപുരത്തുനിന്നും ഈ പാലം വഴി മയ്യിൽ കണ്ണൂർ ഭാഗത്തേക്കും ബസുകൾ വരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, റോഡ്​ വികസനം വൈകുന്നതിനാൽ സർവിസ് നീട്ടാൻ ബസ് ഉടമകൾ തയാറായില്ല. കെ.എസ്.ആർ.ടി.സി ബസ് ഈ റൂട്ടിൽ അനുവദിക്കണമെന്ന ആവശ്യവും അധികൃതർ അംഗീകരിച്ചിട്ടില്ല. ഒരേസമയം രണ്ട് ബസുകൾക്ക് ഇരുഭാഗങ്ങളിലേക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയും റോഡിലുണ്ട്. ബസുകൾ പോകുമ്പോൾ ഇരുചക്ര വാഹനങ്ങൾ റോഡരികിൽ നിർത്തിയിടേണ്ട സ്ഥിതിയാണ്​. വശങ്ങളിൽ കാടുകയറിയും തകർന്നും പലയിടത്തും അപകടക്കെണിയൊരുക്കിയിട്ടുണ്ട്. മലയോരത്തെ പ്രധാന റോഡിനെ അവഗണിക്കുന്നതിനെതിരെ രാഷ്​ട്രീയ ഭേദമന്യേ ജനങ്ങൾ രംഗത്തുവന്നിട്ടുണ്ട്. പുതിയ സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്​ ഇവിടത്തുകാർ. കെ. സുധാകരൻ എം.പിക്കും വിവിധ സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803718</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803718</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Sat, 29 May 2021 00:00:17 GMT</pubDate>
</item>
<item>
<title><![CDATA[അണുനശീകരണത്തിന് വനിത പഞ്ചായത്തംഗം  മുന്നിട്ടിറങ്ങി]]></title>
<description><![CDATA[അണുനശീകരണത്തിന് വനിത പഞ്ചായത്തംഗം  മുന്നിട്ടിറങ്ങി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>അണുനശീകരണത്തിന് വനിത പഞ്ചായത്തംഗം മുന്നിട്ടിറങ്ങി പടം: (KNR-KEN-CHP-1) ചെറുപുഴ പഞ്ചായത്തംഗം രേഷ്മ വി. രാജു വീടുകളില്‍ അണുനശീകരണം നടത്തുന്നു ചെറുപുഴ: കോവിഡ് നെഗറ്റിവ് ആയവരുടെ വീടുകള്‍ അണുനശീകരണം നടത്താന്‍ വനിത പഞ്ചായത്തംഗം തന്നെ നേരിട്ടിറങ്ങിയപ്പോള്‍ അത് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായി. ചെറുപുഴ പഞ്ചായത്ത് 19ാം വാര്‍ഡിനെ പ്രതിനിധാനംചെയ്യുന്ന രേഷ്മ വി. രാജുവാണ് കോവിഡ് മുക്​തരായവരുടെ വീടുകള്‍ അണുനശീകരണം നടത്താന്‍ മുന്നിട്ടിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസി​ൻെറ യൂത്ത് കെയര്‍ വളൻറിയര്‍ കൂടിയായ രേഷ്മ നേരത്തെ തന്നെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി വാര്‍ഡില്‍ സജീവമാണ്​. വീടുകള്‍ അണുനശീകരണം നടത്താന്‍ സംവിധാനമൊരുക്കണമെന്ന്​ വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ രേഷ്മ തന്നെ അണുനാശിനി ഉപകരണവുമായി വീടുകളിലെത്തുകയായിരുന്നു. ഇത്തവണ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച അംഗം കൂടിയാണ് രേഷ്മ.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803717</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803717</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Sat, 29 May 2021 00:00:15 GMT</pubDate>
</item>
<item>
<title><![CDATA[വൈദ്യുതി മുടങ്ങും]]></title>
<description><![CDATA[വൈദ്യുതി മുടങ്ങും]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>മാതമംഗലം: സെക്​ഷനിലെ എടോളി, കൂത്തമ്പലം, പച്ചാണി, തോക്കാട് ട്രാൻസ്​ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ എട്ട് മുതല്‍ 5.30 വരെയും മാതമംഗലം നമ്പർ ഒന്ന്, മാതമംഗലം നമ്പർ രണ്ട്, ഹൈസ്‌കൂള്‍, തുമ്പത്തടം, റിലയന്‍സ് ട്രാൻസ്​ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക്​്​ ഒരുമണി വരെയും .</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803716</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803716</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Sat, 29 May 2021 00:00:14 GMT</pubDate>
</item>
<item>
<title><![CDATA[സഞ്ചാരികളെ കാത്ത്​ ഈ വീഥികൾ...]]></title>
<description><![CDATA[സഞ്ചാരികളെ കാത്ത്​ ഈ വീഥികൾ...]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>അടച്ചുപൂട്ടലിൽ നിശ്ചലമായി വിനോദ സഞ്ചാര മേഖലയും കണ്ണൂർ: സമ്പൂർണ അടച്ചുപൂട്ടലിൽ തീർത്തും നിശ്ചലമായ മേഖലയാണ്​ വിനോദ സഞ്ചാര രംഗം. വരുമാനം പൂർണമായി നിലച്ചതോടെ മേഖലയുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികളാണ്​ പട്ടിണിയിലായത്​. ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലായി കരാർ, ദിവസ വേതനാടിസ്​ഥാനത്തിൽ ആയിരത്തിന്​ മുകളിൽ തൊഴിലാളികളാണുള്ളത്​. ഇവർക്കെല്ലാം നിലവിൽ തൊഴിലും വരുമാനവും ഇല്ലാത്ത സ്​ഥിതിയാണ്​. കണ്ണൂർ -തലശ്ശേരി കോട്ടകൾ, പയ്യാമ്പലം -മുഴപ്പിലങ്ങാട്​ ബീച്ചുകൾ, പൈതൽമല, പാലക്കയം തട്ട്​ എന്നിവയാണ്​ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ. കോവിഡ്​ വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ഇവിടെയെല്ലാം സഞ്ചാരികൾക്ക്​ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്​. വേനലവധിക്കാലമായ മാർച്ച്​, ഏപ്രിൽ മാസങ്ങളിലാണ്​ പാർക്ക്, ബീച്ച്​​ അടക്കമുള്ള കേന്ദ്രങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക്​ കൂടുന്നത്​. കഴിഞ്ഞ വർഷവും സമ്പൂർണ ലോക്​ഡൗണി​നെ തുടർന്ന്​ ഈ സമയം വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂട്ടിയിടുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്​ഡൗണിന്​ ശേഷം ഡിസംബർ മുതൽ സഞ്ചാരികൾ കേന്ദ്രങ്ങളിലെത്തി തുടങ്ങിയിരുന്നു. വരുമാന വർധനവും ഉണ്ടായി. സഞ്ചാരിക​ളെ ആകർഷിക്കാൻ ഓൺലൈൻ ബുക്കിങ്​ അടക്കമുള്ള സൗകര്യങ്ങൾ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​ൻെറ നേതൃത്വത്തിൽ തുടങ്ങുകയും ചെയ്​തു. എന്നാൽ, വീണ്ടും സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​ മേഖലക്ക്​ തിരിച്ചടിയാകുകയായിരുന്നു. ലോക്​ഡൗണിന്​ ദിവസങ്ങൾക്ക്​ മുന്നേ കോവിഡ്​ വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ജില്ലയിലെ ​ചില വിനോദ കേന്ദ്രങ്ങൾ തദ്ദേശ സ്​ഥാപന മേധാവികളുടെ ഉത്തരവിനെ തുടർന്ന്​ പൂട്ടി തുടങ്ങിയിരുന്നു. മാടായി ചൂട്ടാട്​ ബീച്ച്​, വയലപ്രം പാർക്ക്​, പാലക്കയം തട്ട്​, തലശ്ശേരി സീ വ്യൂ പാർക്ക്​, ഓവർബറീസ്​ ഹോളി എന്നിവ മേയ്​ ആദ്യ വാരത്തിലേ പൂട്ടിയിട്ടിരുന്നു. ................................................................... വിനോദ സഞ്ചാര മേഖല സ്​തംഭിച്ചു -കെ.സി. ശ്രീനിവാസൻ (സെക്രട്ടറി -ഡി.ടി.പിസി) കണ്ണൂർ: കോവിഡി​ൻെറ രണ്ടാം തരംഗത്തോടെ വിനോദ സഞ്ചാര മേഖല സമ്പൂർണമായി സ്​തംഭിച്ചിരിക്കുകയാണ്​. ജില്ലയിലെ വിനോദ കേന്ദ്രങ്ങളിൽ കൂടുതലുമെത്തുന്നത്​ ആഭ്യന്തര സഞ്ചാരികളാണ്​. കണ്ണൂർ, കാസർകോട്​, കോഴിക്കോട്​ ജില്ലയിൽ നിന്നുള്ളവരാണ്​ കാഴ്​ചക്കാരിലേറെയും. വേനലവധിക്കാലത്താണ്​ സഞ്ചാരികളുടെ ഒഴുക്ക്​ കൂടുന്നതും കൂടുതൽ വരുമാനം ടൂറിസം മേഖലക്ക്​ ലഭിക്കുന്നതും. സമ്പൂർണ ലോക്​ഡൗണി​നെ തുടർന്ന്​ രണ്ട്​ വർഷമായി ഈ സീസണിൽ കേന്ദ്രങ്ങളെല്ലാം പൂട്ടിക്കിടക്കുകയായിരുന്നു. ഇത്​ ഈ മേഖലയിലെ തൊഴിലാളികളെയടക്കം പട്ടിണിയിലാക്കി. കഴിഞ്ഞ ഡിസംബർ തൊട്ട്​ സഞ്ചാരികൾ ഏതാണ്ട്​ എത്തിത്തുടങ്ങിയിരുന്നു. ഇപ്പോൾ അത്​ പൂർണമായും നിലച്ചു. ഇനി മൺസൂൺകാലമാണ്​ വരാൻ പോകുന്നത്​. അതിനാൽ ലോക്​ഡൗൺ പിൻവലിച്ചാലും കാഴ്​ച്ചക്കാർ എത്തുമെന്ന്​ തോന്നുന്നില്ല.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803713</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803713</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Sat, 29 May 2021 00:00:09 GMT</pubDate>
</item>
<item>
<title><![CDATA[ഹോമിയോ കോവിഡാനന്തര ഒ.പി തുടങ്ങി]]></title>
<description><![CDATA[ഹോമിയോ കോവിഡാനന്തര ഒ.പി തുടങ്ങി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ഹോമിയോ കോവിഡാനന്തര ഒ.പി തുടങ്ങിcowidananthara op udghadanam..... കീഴല്ലൂർ ഗവ. ഹോമിയോ ഡി​സ്​പെൻസറിയിൽ കോവിഡാനന്തര ഒ.പി ചികിത്സ പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.വി. മിനി ഉദ്​ഘാടനം ചെയ്യുന്നുകീഴല്ലൂർ: ഗവ. ഹോമിയോ ഡി​സ്​പെൻസറിയിൽ കോവിഡാനന്തര ഒ.പി ചികിത്സ തുടങ്ങി. പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.വി. മിനി ഉദ്​ഘാടനം നിർവഹിച്ചു. വൈസ്​ പ്രസിഡൻറ്​ അനിൽ കുമാർ, ആരോഗ്യ സ്​ഥിരം സമിതി ചെയർമാൻ പി.കെ. ജിഷ, ക്ഷേമകാര്യ സ്​ഥിരം സമിതി ചെയർമാൻ കെ. മനോഹരൻ മാസ്​റ്റർ, രഘുനാഥൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഒാഫിസർ അമുദ സ്വാഗതവും ഫാർമസിസ്​റ്റ്​ എൻ. ദിവ്യ നന്ദിയും പറഞ്ഞു. കോവിഡാനന്തര ഒ.പി പ്രവർത്തന സമയം ഉച്ച​ 12 മുതൽ രണ്ടുവരെയാണ്​. ഫോൺ: 0490 2471150...................</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803711</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803711</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Sat, 29 May 2021 00:00:05 GMT</pubDate>
</item>
<item>
<title><![CDATA[ലക്ഷദ്വീപുകളെ നാവിക തന്ത്രമേഖലയായി സംരക്ഷിക്കണം -ഡോ. കെ.കെ.എൻ. കുറുപ്പ്]]></title>
<description><![CDATA[ലക്ഷദ്വീപുകളെ നാവിക തന്ത്രമേഖലയായി സംരക്ഷിക്കണം -ഡോ. കെ.കെ.എൻ. കുറുപ്പ്]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ലക്ഷദ്വീപുകളെ നാവിക തന്ത്രമേഖലയായി സംരക്ഷിക്കണം -ഡോ. കെ.കെ.എൻ. കുറുപ്പ് തലശ്ശേരി: ലക്ഷദ്വീപിനെയും ഏഴിമലയെയും കണ്ണൂർ, തലശ്ശേരി, കോഴിക്കോട് തീരങ്ങളെയും സംയോജിപ്പിച്ച് നാവിക തന്ത്രമേഖലയായി സംരക്ഷിക്കണമെന്ന് ചരിത്രപണ്ഡിതനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. കെ.കെ.എൻ. കുറുപ്പ് ആവശ്യപ്പെട്ടു. ലക്ഷദ്വീപ് പ്രശ്നങ്ങളെക്കുറിച്ച് തലശ്ശേരി സൗഹൃദവേദി സംഘടിപ്പിച്ച സൂം ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്. മുമ്പ് ബ്രിട്ടീഷുകാർ അറക്കൽ ബീവിയിൽനിന്ന് ലക്ഷദ്വീപുകൾ പിടിച്ചെടുത്തത് ദ്വീപുകളുടെ തന്ത്രപ്രാധാന്യത്തെ മനസ്സിലാക്കിയായിരുന്നു. ദ്വീപുകളെ മികച്ച വിനോദ കേന്ദ്രമാക്കി വികസിപ്പിക്കുന്നത് തെറ്റായ നയമാണ്. ദ്വീപ് ജനത തനിമയാർന്ന സംസ്കാരമുള്ള അടഞ്ഞ ഗോത്രമാണ്. മുൻകാല സർക്കാറുകളൊന്നും അവിടെ മറ്റു പ്രദേശങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും വരുന്ന ടൂറിസ്​റ്റുകളെ തങ്ങാൻ അനുവദിച്ചിരുന്നില്ല. ലക്ഷദ്വീപ് ടൂറിസ്​റ്റ്​ മേഖലയായി വികസിപ്പിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ചൂതാട്ടം, മയക്കുമരുന്ന് വിപണനം തുടങ്ങിയവയും കടന്നുവരും. ഒരു രാഷ്​ട്രീയ പിന്നണിയുള്ള അഡ്മിനിസ്ട്രേറ്റർക്ക് പകരമായി നാവികതന്ത്രങ്ങൾ പരിചയമുള്ള നാവിക ഉദ്യോഗസ്ഥനെയാണ് ഭരണ ചുമതല ഏൽപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. എ.പി. സുബൈർ വിഷയം അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത അറക്കൽ രാജവംശം പ്രതിനിധി ആദിരാജ മുഹമ്മദ് റാഫി, ലക്ഷദ്വീപുകളിൽ ജനവാസമില്ലാത്ത ദ്വീപുകൾ ഇപ്പോൾ തന്നെ കുത്തക മുതലാളിമാർക്ക് കൈമാറിയിരിക്കുകയാണെന്ന് വെളിപ്പെടുത്തി.1948ൽ ദ്വീപുകൾ അറക്കൽ രാജവംശത്തിന് കൈമാറണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഗവേഷണ വിദ്യാർഥിയായ മുഹമ്മദ് സിയാദ് പരിഹാര നിർദേശങ്ങൾ ബധിരകർണങ്ങളിൽ പതിക്കുമെന്ന് ആശങ്കപ്പെട്ടു. അഡ്വ. ടി.പി. സാജിദ്, പ്രഫ. ഇ. ഇസ്മായിൽ, എ.പി. അഹ്​മദ് എന്നിവർ സംസാരിച്ചു. പത്മശ്രീ നേടിയ അലി മണിക് ഫാൻ ആശംസ അറിയിച്ചു. ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാറിന് നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. സി.പി. ആലുപ്പികേയി സ്വാഗതവും റഫീഖ് മുഹമ്മദ് നന്ദിയും പറഞ്ഞു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803698</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803698</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:48 GMT</pubDate>
</item>
<item>
<title><![CDATA[ജില്ലയില്‍ മെഗാ കാമ്പയിന്‍]]></title>
<description><![CDATA[ജില്ലയില്‍ മെഗാ കാമ്പയിന്‍]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കണ്ണൂർ: മഴക്കാല പൂര്‍വ ശുചീകരണം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇതി​ൻെറ ഭാഗമായി തദ്ദേശ സ്ഥാപന തലങ്ങളില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ വിപുലമായ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികള്‍ ഏറക്കുറെ രോഗികളെ കൊണ്ട് നിറഞ്ഞ സ്ഥിതിയാണ്​. ഇത്തരമൊരു സാഹചര്യത്തില്‍ ​െഡങ്കി ഉള്‍പ്പെടെയുള്ള മഴക്കാലജന്യ രോഗങ്ങള്‍ വരാതെ നോക്കേണ്ടതുണ്ട്. മഴക്കാലപൂര്‍വ ശുചീകരണം വിപുലമാക്കി പകര്‍ച്ചവ്യാധിക്കുള്ള സാധ്യത ഇല്ലാതാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന്​ പി.പി. ദിവ്യ പറഞ്ഞു. അഞ്ച്, ആറ് തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് പൊലീസ്, ഫയര്‍ ആൻഡ്​ റെസ്‌ക്യൂ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, യുവജന സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബുകള്‍, വായനശാലകള്‍, റസിഡൻറ്​സ്​ അസോസിയേഷനുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്​ ജില്ലയില്‍ മെഗാ ശുചീകരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്​. അതോടൊപ്പം അവിടെ വീണ്ടും മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി ചെടികള്‍ ​െവച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സൗന്ദര്യവത്​കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. അവയുടെ നിര്‍മാണവും പരിപാലനവും സംഘടനകള്‍ക്കും സ്ഥാപനങ്ങൾക്കും മറ്റും നല്‍കണമെന്നും അവര്‍ പറഞ്ഞു. ശുചീകരിച്ച ശേഷം ഹരിത കര്‍മസേനയുടെ സഹായത്തോടെ ശരിയായ രീതിയില്‍ മാലിന്യം തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തദ്ദേശ സ്ഥാപനതലത്തില്‍ ഒരുക്കണം. പൊതു ഇടങ്ങളിലും തോടുകളും പുഴകളും ഉള്‍പ്പെടെയുള്ള ജല സ്രോതസ്സുകളിലും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പൊലീസും മുന്നോട്ടുവരണമെന്നും പി.പി. ദിവ്യ ആവശ്യപ്പെട്ടു. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ 25,000 രൂപ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കർശന നിർദേശം നൽകി. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി നിരീക്ഷണ കാമറ സ്ഥാപിച്ചും പ്രദേശവാസികളുടെ സഹായത്തോടെയും നടപടി ശക്തമാക്കണം. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച്​ അഞ്ചുപേരില്‍ കൂടാത്ത ചെറിയ സംഘങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജൂണ്‍ ഒന്നിനു മുമ്പ്​ തദ്ദേശ സ്ഥാപന ഭരണസമിതി യോഗം ചേരുകയും സന്നദ്ധ സംഘടനകളുടെയും മറ്റും യോഗം വിളിക്കുകയും വേണം. പ്രകൃതിക്ഷോഭങ്ങള്‍ക്കിരയാവാന്‍ സാധ്യതയുള്ളവരെ കുറിച്ച്​ വ്യക്തമായ വിവരങ്ങള്‍ നേരത്തെ സമാഹരിക്കുകയും അവരെ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപന തലത്തില്‍ ദുരന്ത നിവാരണ പദ്ധതി ആവിഷ്‌ക്കരിക്കണം. അപകടകരമാം വിധം സ്ഥിതി ചെയ്യുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുനീക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കാലവര്‍ഷക്കെടുതികള്‍ക്ക് ഇരയാവുന്നവരെ മാറ്റിത്താമസിപ്പിക്കുമ്പോള്‍ കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിൽ കഴിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക പുനരധിവാസ സംവിധാനങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ ഒരുക്കണമെന്ന് കലക്​ടര്‍ ടി.വി. സുഭാഷ് ആവശ്യപ്പെട്ടു. കോവിഡി​ൻെറ പശ്ചാത്തലത്തില്‍ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നത് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803697</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803697</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:47 GMT</pubDate>
</item>
<item>
<title><![CDATA[മാധ്യമപ്രവർത്തകർക്കെതിരെ പൊലീസി​െൻറ കൈയേറ്റ ശ്രമം]]></title>
<description><![CDATA[മാധ്യമപ്രവർത്തകർക്കെതിരെ പൊലീസി​െൻറ കൈയേറ്റ ശ്രമം]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>മാധ്യമപ്രവർത്തകർക്കെതിരെ പൊലീസി​ൻെറ കൈയേറ്റ ശ്രമംമടിക്കേരി: ആർമി കാൻറീൻ പരിസരത്ത് വാർത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെ പൊലീസി​ൻെറയും കാൻറീൻ ജീവനക്കാരുടെയും ​ൈകയേറ്റ ശ്രമം. മാധ്യമപ്രവർത്തകരായ ജി.ആർ. പ്രജ്ഞ, ജി.ആർ. പ്രജ്വൽ എന്നിവർക്കെതിരെയാണ്​ ​​ൈകയേറ്റ ശ്രമം നടന്നത്​. സംഭവത്തിൽ ​േജണലിസ്​റ്റ്​ അസോസിയേഷൻ പൊലീസ് മേധാവി ക്ഷമ മിശ്രക്ക് പരാതി നൽകി. കോവിഡ്​ സാഹചര്യത്തിൽ മാധ്യമപ്രവർത്തകരും സജീവമായി സേവനം നടത്തുന്നുണ്ടെന്നും പൊലീസ്​ നടപടി അപലപനീയമാണെന്നും അസോസിയേഷൻ വ്യക്തമാക്കി. സംഭവത്തിൽ കർണാടക ജേണലിസ്​റ്റ്​ അസോസിയേഷനും പ്രതിഷേധിച്ചു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803687</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803687</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:32 GMT</pubDate>
</item>
<item>
<title><![CDATA[കുടകിൽ ആറു ഗ്രാമങ്ങൾ കോവിഡ്​ മുക്തമായി]]></title>
<description><![CDATA[കുടകിൽ ആറു ഗ്രാമങ്ങൾ കോവിഡ്​ മുക്തമായി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കുടകിൽ ആറു ഗ്രാമങ്ങൾ കോവിഡ്​ മുക്തമായിമടിക്കേരി: കുടക്​ ജില്ലയിൽ ആറു​ ഗ്രാമങ്ങൾ കോവിഡ്​ മുക്തി നേടിയതായി പഞ്ചായത്ത് ഡെവലപ്​മൻെറ് ഓഫിസർ എസ്.സി. സുരേഷ് അറിയിച്ചു. ബേസൂർ പഞ്ചായത്തിലെ ബിട്ടഗനഹള്ളി, ദോഡ്ഡ ബണ്ടാര, ഹെമ്മനെ, കോരഗ, ചിക്കകൂന്ത, കേരെകേരി ഗ്രാമങ്ങളാണ് കോവിഡ്​ മുക്തമായത്​. പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തരുടെ മികവായി ഇതിനെ കാണുന്നുവെന്നും ജനങ്ങൾക്കിടയിൽ ബോധവത്​കരണത്തിനായി പ്രവർത്തിച്ച ഉദയകുമാരി, തേജസ്വിനി എന്നീ ആരോഗ്യ പ്രവർത്തകരുടെ സേവനം ശ്രദ്ധേയമാണെന്നും അദ്ദേഹം അറിയിച്ചു. ബേസുരു പഞ്ചായത്തിലെ ഭൂരിഭാഗം തോട്ടം തൊഴിലാളികളാണ്. ഇവിടെ ഇതുവരെ ഒരു പോസിറ്റിവ്​ കേസ് പോലും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. പഞ്ചായത്ത് പ്രസിഡൻറ് കീർത്തി, വൈസ് പ്രസിഡൻറ് കുസുമ എന്നിവരും ബോധവത്​കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോവിഡ്​ പ്രതിരോധത്തിൽ മികവ് തെളിയിക്കുന്ന പഞ്ചായത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ സമ്മാനം നൽകുന്നതായി മന്ത്രി സോമണ്ണ പ്രഖ്യാപിച്ചിരുന്നു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803683</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803683</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:25 GMT</pubDate>
</item>
<item>
<title><![CDATA[കോവിഡ്​ ആശുപത്രിയിൽ മോഷണം; ജീവനക്കാരിയടക്കം രണ്ടുപേർ പിടിയിൽ]]></title>
<description><![CDATA[കോവിഡ്​ ആശുപത്രിയിൽ മോഷണം; ജീവനക്കാരിയടക്കം രണ്ടുപേർ പിടിയിൽ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കോവിഡ്​ ആശുപത്രിയിൽ മോഷണം; ജീവനക്കാരിയടക്കം രണ്ടുപേർ പിടിയിൽമടിക്കേരി: കോവിഡ്​ ആശുപത്രിയിൽ രോഗികളുടെ പണവും മൊബൈലും മോഷ്​ടിച്ച സംഭവത്തിൽ താൽകാലിക ജീവനക്കാരി ജോടുപാല സ്വദേശിനി ദിൽഷാത്തിനെ (45) പൊലീസ് അറസ്​റ്റ്​ ചെയ്​തു. ഈയിടെ കോവിഡ്​ ബാധിച്ച് മരിച്ച രോഗിയുടെ കൈയിലുണ്ടായിരുന്ന പണം മോഷണം പോയതായി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ്​ പ്രതി പിടിയിലായത്. നേരത്തെ രോഗികളുടെ മോബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്​തിരുന്ന സുമന്ത് എന്ന യുവാവ് അറസ്​റ്റിലായിരുന്നു. സുമന്ത് വർഷങ്ങൾക്ക് മുമ്പ് ജനറൽ തിമ്മയ്യയുടെ പ്രതിമയിൽ ചെരുപ്പ് മാല അണിയിച്ച സംഭവത്തിലും അറസ്​റ്റിലായിരുന്നു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803682</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803682</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:23 GMT</pubDate>
</item>
<item>
<title><![CDATA[വാക്സിൻ ചലഞ്ചിന്​​ തുക കൈമാറി]]></title>
<description><![CDATA[വാക്സിൻ ചലഞ്ചിന്​​ തുക കൈമാറി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>വാക്സിൻ ചലഞ്ചിന്​​ തുക കൈമാറി പടം tly vaccine challenge മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലി​ൻെറ സഹായം സെക്രട്ടറി പവിത്രൻ മൊകേരി കൈമാറുന്നുതലശ്ശേരി: തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് ഗ്രന്ഥശാലകളിൽ നിന്ന്​ ശേഖരിച്ച ആദ്യ ഗഡുവായ 5,85,025 രൂപ കൈമാറി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ മുകുന്ദൻ മഠത്തിലിന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി കൈമാറി.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803680</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803680</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:20 GMT</pubDate>
</item>
<item>
<title><![CDATA[കോവിഡ്: ഇരിട്ടിക്ക് നഷ്​ടമായത് അഞ്ചുവ്യാപാരികൾ]]></title>
<description><![CDATA[കോവിഡ്: ഇരിട്ടിക്ക് നഷ്​ടമായത് അഞ്ചുവ്യാപാരികൾ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ഇരിട്ടി: കോവിഡ് മഹാമാരിയിൽ 20 ദിവസത്തിനുള്ളിൽ ഇരിട്ടിക്ക് നഷ്​ടമായത് അഞ്ചുവ്യാപാരികൾ. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗത്തിൽ നഗരസഭയിൽ വിവിധ പ്രദേശങ്ങളിൽ കോവിഡ് ബാധിച്ചു 15 പേർക്ക് ജീവൻ നഷ്​ടമായെങ്കിൽ ഇക്കുറി രണ്ടാം തരംഗത്തിൽ ചുരുങ്ങിയ മാസം കൊണ്ട് 25 പേരുടെ ജീവനാണ് കോവിഡ് കവർന്നത്. ഇതിൽ ഇരിട്ടി ടൗണിൽ മാത്രം ഒരു കിലോമീറ്റർ ചുറ്റളവിലാണ് അഞ്ച്​ വ്യാപാരികൾ മഹാമാരിക്കു മുന്നിൽ പിടഞ്ഞുവീണത്. ഇരിട്ടിയിലെ ആദ്യകാല ജ്വല്ലറിയുടമയായ പി.കെ. മുഹമ്മദാണ് കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു ആദ്യം മരിച്ചത്. പിന്നീട് രണ്ടാം തരംഗത്തിൽ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് അഞ്ചുപേർക്കു ജീവൻ നഷ്​ടമായത്. ഇരിട്ടി പഴയ ബസ് സ്​റ്റാൻഡിലെ ത്രീസ്​റ്റാർ പച്ചക്കറി മൊത്തവ്യാപാരി എ.പി. അബ്​ദുൽ റഹ്മാൻ, കഴിഞ്ഞ വർഷം കോവിഡ് കവർന്ന പി.കെ. മുഹമ്മദി​ൻെറ സഹപാർട്ണറും ആദ്യകാല ജ്വല്ലറിയുടമയുമായിരുന്ന പി.വി. അബ്​ദുൽ സലാം, ഇരിട്ടിയിലെ സഫാ മലഞ്ചരക്ക് വ്യാപാരി ഷെരീഫ്, ഇരിട്ടിയിലെ ആദ്യകാല പുകയില -ചായപ്പൊടി മൊത്തവ്യാപാര സ്ഥാപനമായ എ.ടി.സിയുടെ ഉടമ എ.ടി.സി. മുഹമ്മദ്, ഒടുവിൽ മരിച്ച റഹ്മത്ത് ട്രേഡേഴ്​സ്​ പലചരക്ക് മൊത്തവ്യാപാരി ആർ.ടി. മുഹമ്മദ് എന്നിവരുൾപ്പെടെ ഇരിട്ടിക്ക് നഷ്​ടമായത് വ്യാപാര മേഖലയിലെ പ്രമുഖരെയാണ്. മലയോര മേഖലയുടെ സിരാകേന്ദ്രമായ ഇരിട്ടി നഗരത്തിലെ വ്യാപാരികളുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സഹ വ്യാപാരികളും നാട്ടുകാരും. ഇരിട്ടി നഗരസഭയിലെ 33 വാർഡുകളിലായി അഞ്ഞൂറോളം കോവിഡ് രോഗികളുണ്ടെന്നാണ് ആരോഗ്യ വകുപ്പി​ൻെറ കണക്ക്​. ഇരിട്ടി ടൗണിൽ മാത്രം 30 രോഗികളുണ്ട്. ഇരിട്ടി നഗരസഭക്ക് പുറത്ത് താമസക്കാരായ നഗരത്തിലെ വ്യാപാരികളായ 12ഒാളം പേരും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളായ 36ഓളം പേരും ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803678</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803678</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:17 GMT</pubDate>
</item>
<item>
<title><![CDATA[നാളെ വൈദ്യുതി നിയന്ത്രണം]]></title>
<description><![CDATA[നാളെ വൈദ്യുതി നിയന്ത്രണം]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>നാളെ വൈദ്യുതി നിയന്ത്രണംകണ്ണൂർ: 220 കെ.വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്​ച രാവിലെ ഏഴ് മുതല്‍ ആറുവരെ കണ്ണൂര്‍ (തലശ്ശേരി മേഖല ഒഴികെ), കാസകോട്​ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകും.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803677</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803677</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:15 GMT</pubDate>
</item>
<item>
<title><![CDATA[974 പേര്‍ക്കുകൂടി കോവിഡ്]]></title>
<description><![CDATA[974 പേര്‍ക്കുകൂടി കോവിഡ്]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>974 പേര്‍ക്കുകൂടി കോവിഡ്രോഗ സ്ഥിരീകരണ നിരക്ക്​ 15.83 ശതമാനം​ കണ്ണൂർ: വെള്ളിയാഴ്​ച 974 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 938 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 13 പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ചുപേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 15.83 ശതമാനമാണ്​ രോഗസ്ഥിരീകരണ നിരക്ക്​. ഇതിനിടെ രോഗമുക്​തരാകുന്നവരുടെ നിരക്കിലെ വർധന ആശ്വാസം പകരുകയാണ്​. 2016 പേര്‍ വെള്ളിയാഴ്​ച രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 1,39,212 ആയി. രോഗം ഭേദമായവരുടെ എണ്ണം 1,29,177 ആയി. 601 പേര്‍ മരിച്ചു. 7997 പേര്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 42,745 പേരാണ്. 10,79,547 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 10,78,227 എണ്ണത്തി​ൻെറ ഫലം വന്നു. 1320 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/974--803676</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/974--803676</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:59:13 GMT</pubDate>
</item>
<item>
<title><![CDATA[ലക്ഷദ്വീപ്: മുസ്​ലിം ലീഗ് പ്രതിഷേധം]]></title>
<description><![CDATA[ലക്ഷദ്വീപ്: മുസ്​ലിം ലീഗ് പ്രതിഷേധം]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ലക്ഷദ്വീപ്: മുസ്​ലിം ലീഗ് പ്രതിഷേധം ഫോട്ടോ: SKPM League ഇരിക്കൂർ മണ്ഡലം മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ വീടിനു മുന്നിൽ പ്ലക്കാർഡ്​ഉയർത്തി പ്രതിഷേധിക്കുന്നുശ്രീകണ്ഠപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട്​ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ മുസ്​ലിം ലീഗ് പ്രവർത്തകർ വീടുകൾക്ക് മുന്നിൽ പ്ലക്കാർഡ്​ ഉയർത്തി പ്രതിഷേധിച്ചു.നിയോജക മണ്ഡലം പ്രസിഡൻറ് പി.ടി.എ. കോയ മാസ്​റ്റർ, ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ, ട്രഷറർ വി.എ. റഹീം, പി.പി. ഖാദർ, കെ. സലാഹുദ്ദീൻ, വി.വി. അബ്​ദുല്ല, മൂസാൻകുട്ടി തേർളായി, പി.എ. ഹൈദ്രോസ് ഹാജി എന്നിവർ നേതൃത്വം നൽകി.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803648</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803648</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:58:34 GMT</pubDate>
</item>
<item>
<title><![CDATA[മൊബൈല്‍ ആർ.ടി.പി.സി.ആർ പരിശോധന]]></title>
<description><![CDATA[മൊബൈല്‍ ആർ.ടി.പി.സി.ആർ പരിശോധന]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>മൊബൈല്‍ ആർ.ടി.പി.സി.ആർ പരിശോധനകണ്ണൂർ: ജില്ലയില്‍ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന ശനിയാഴ്​ച​ രാവിലെ 10 മുതല്‍ നാലുവരെ നടക്കും. പുള്ളിയോട് വെസ്​റ്റ്​ എല്‍.പി സ്‌കൂള്‍, പായം യു.പി സ്‌കൂള്‍, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ ബി.ഇ.എം എല്‍.പി സ്‌കൂള്‍ (രാവിലെ 10 മുതല്‍ ഉച്ച 12.30 വരെ), കാനായി അംഗൻവാടി (ഉച്ച 1.30 മുതല്‍ നാലുവരെ), ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ ഇന്ന്​ 55 കേന്ദ്രങ്ങളില്‍കണ്ണൂർ: ജില്ലയില്‍ ശനിയാഴ്​ച 45നു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷനു 17 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്​ൻറ്​മൻെറ്​ ലഭിച്ച 18-44 വയസ്സിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി 38 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.45 വയസ്സിനു മുകളില്‍ പ്രായമുള്ളവർ www.cowin.gov.in എന്ന സൈറ്റില്‍ മാത്രമേ രജിസ്​റ്റര്‍ ചെയ്യാവൂ. കേരള സര്‍ക്കാറി​ൻെറ വാക്‌സിനേഷന്‍ സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്യരുത്. 18-44 വയസ്സിലുള്ള അനുബന്ധ രോഗങ്ങളുള്ളവരും മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരും ജോലി/പഠന ആവശ്യാർഥം വിദേശത്തേക്ക് പോകുന്നവരും കോവിന്‍ പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്തതിനു ശേഷം covid19.kerala.gov.in എന്ന സൈറ്റിൽ രജിസ്​റ്റര്‍ ചെയ്യണം.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803645</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803645</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:58:30 GMT</pubDate>
</item>
<item>
<title><![CDATA[ലക്ഷദ്വീപ്​ ജനതക്ക്​ ഐക്യദാർഢ്യം]]></title>
<description><![CDATA[ലക്ഷദ്വീപ്​ ജനതക്ക്​ ഐക്യദാർഢ്യം]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ലക്ഷദ്വീപ്​ ജനതക്ക്​ ഐക്യദാർഢ്യംപടം -സന്ദീപ്​കണ്ണൂർ: ലക്ഷദ്വീപി​ൻെറ പൈതൃകം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്​ മുസ്​ലിം ലീഗ് പ്രക്ഷോഭത്തി​ൻെറ ഭാഗമായി ജില്ലയിൽ ലീഗ് നേതാക്കളും പ്രവർത്തകരും വീടുകൾക്കു മുന്നിൽ പ്ലക്കാർഡ് ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി ത​ൻെറ വീടിനു മുന്നിൽ പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്​തു. യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി അസ്​ലം പാറേത്ത്, കോർപറേഷൻ മുൻ കൗൺസിലർ എം. ഷഫീഖ്, ബി.പി. ആഷിക്, നസീർ ചാലാട്, അസീർ താണ എന്നിവരും പങ്കെടുത്തു. ലീഗ് സംസ്ഥാന സെക്രട്ടറി അബ്​ദുറഹ്മാൻ കല്ലായി അഞ്ചരക്കണ്ടി കല്ലായിലെ നൂർ മഹലിൽ കുടുംബത്തോടൊപ്പം പങ്കാളിയായി. ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻറ്​ പി. കുഞ്ഞുമുഹമ്മദ് സിറ്റി ചിറക്കൽ കുളത്തെ വസതിക്കുമുന്നിലും ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ നടന്ന പ്രതിഷേധ സംഗമത്തിലും സഹപ്രവർത്തകർക്കൊപ്പം പങ്കാളികളായി.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803629</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803629</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:58:10 GMT</pubDate>
</item>
<item>
<title><![CDATA[പൊതുപരീക്ഷ ആഗസ്​റ്റിൽ;]]></title>
<description><![CDATA[പൊതുപരീക്ഷ ആഗസ്​റ്റിൽ;]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>പൊതുപരീക്ഷ ആഗസ്​റ്റിൽ;പ്ലസ് വൺ വിദ്യാർഥികൾ ആശങ്കയിൽപാനൂർ: പ്ലസ് വൺ പൊതുപരീക്ഷ ആഗസ്​റ്റിൽ നടത്തുമെന്നും അവരുടെ പ്ലസ് ടു ക്ലാസ് ജൂൺ രണ്ടാംവാരം ആരംഭിക്കുമെന്നുമുള്ള സർക്കാർ അറിയിപ്പിൽ ആശങ്കയിലായി വിദ്യാർഥികൾ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ പരീക്ഷ എങ്ങനെ നേരിടും എന്നതിനെ സംബന്ധിച്ച് കടുത്ത ആശങ്കയും പ്രശ്​നങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം വിദ്യാർഥികൾ പങ്കുവെക്കുന്നുണ്ട്.കഴിഞ്ഞ വർഷം കോവിഡി​ൻെറ ആദ്യപാദത്തിൽ 10ാം ക്ലാസ് പരീക്ഷ പാസായി പ്ലസ് വൺ പ്രവേശനം നേടിയവരാണ് നിലവിലെ 11ാം ക്ലാസ് വിദ്യാർഥികൾ. ഇൻറർവ്യൂ സമയത്തല്ലാതെ പിന്നീട് ഇവർ വിദ്യാലയത്തിന്‍റെ പടി ചവിട്ടിയിട്ടില്ല. കുട്ടികളും അധ്യാപകരും പരസ്​പരം നേരിൽ കാണുകയോ പരിചയപ്പെടുകയോ പോലും ചെയ്​തിട്ടില്ല. പരീക്ഷാ മോഡലിനെക്കുറിച്ചോ സമയത്തെക്കുറിച്ചോ പോലും വിദ്യാർഥികൾക്ക് ധാരണയില്ല.മിക്ക വിദ്യാലയങ്ങളിലും ഫോൺവഴി മാത്രമാണ് അധ്യാപകരുമായുള്ള ബന്ധം. കൈറ്റ് വിക്ടേഴ്​സ് ക്ലാസുകൾ വഴി വിദ്യാർഥികൾ ആർജിക്കുന്ന അറിവുകൾ ഒന്നുകൂടി ഉറപ്പിക്കുന്ന രീതിയിലുള്ള അധ്യയനമാണ് ഇതുവരെ വിദ്യാലയങ്ങളിൽ നടന്നത്. പ്ലസ് വൺ വിക്ടേഴ്​സ് ക്ലാസ് ആരംഭിച്ചത് നവംബർ ആദ്യത്തെ ആഴ്​ചയിലാണ്. ഈ ഏഴ് മാസത്തിനിടയിൽ അധ്യാപകർ കൂടുതൽ സമയവും ചെലവഴിച്ചത് പ്ലസ് ടു വിദ്യാർഥികൾക്ക് വേണ്ടിയാണെന്നും പ്ലസ്​ വൺ വിദ്യാർഥികൾ പറയുന്നു. ഈ സാഹചര്യത്തിൽ രണ്ടുമാസം കഴിഞ്ഞ് പൊതുപരീക്ഷയെന്ന യാഥാർഥ്യം മിക്ക വിദ്യാർഥികളിലും മാനസിക പിരിമുറുക്കം സൃഷ്​ടിച്ചിട്ടുണ്ട്. പ്ലസ് ടു വിദ്യാർഥികൾക്ക് നൽകിയതുപോലെ ഉടൻ ഫോക്കസ് പോയൻറ്​ പാഠഭാഗങ്ങൾ നൽകണമെന്നും ഒരു മാസമെങ്കിലും സ്​കൂളിലെത്തി അധ്യാപകരുടെ കീഴിൽ റിവിഷൻ ക്ലാസുകളും മോഡൽ പരീക്ഷ ചോദ്യങ്ങൾ ചർച്ച ചെയ്യുകയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.ജൂണിൽതന്നെ പ്ലസ് വൺ പഠനം നിർത്തി പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുമെന്ന് പറയുന്നതും വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കും. കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് വിക്ടേഴ്​സിൽ പാഠഭാഗങ്ങൾ ഓടിച്ചുതീർത്തത്. ഇത് വിദ്യാർഥികൾക്ക് മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കാനുള്ള ശ്രമമാണ് പലയിടങ്ങളിലും അതത് വിദ്യാലയങ്ങളിലെ അധ്യാപകർ ചെയ്യുന്നത്. അതിനിടെ ഉടൻ രണ്ടാംവർഷ ക്ലാസ് കൂടി ആരംഭിക്കുന്നത് വിദ്യാർഥികളെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുക. അതോടൊപ്പം അധ്യാപകർക്ക് ജൂണിൽ മൂല്യനിർണയ ക്യാമ്പുകളിലെത്തുകയും വേണം.വിക്ടേഴ്​സിൽ ലഭിച്ച പാഠഭാഗങ്ങൾ ഉറച്ച് പഠിക്കാൻ കുറച്ചുകൂടി സമയം പ്ലസ് വൺ ക്ലാസുകളിൽ നൽകണമെന്ന്​ ആവശ്യമുയരുന്നുണ്ട്​. തുടർന്ന്​ ജൂലൈയിൽ ഭാഗികമായി സ്കൂളുകളിലെത്തിച്ച് റിവിഷനും പരീക്ഷയും നടത്തിയശേഷം രണ്ടാം വർഷ പാഠഭാഗങ്ങൾ ആരംഭിക്കുന്നത്​ ഗുണം ചെയ്യും. കോവിഡ് പ്രത്യേക സാഹചര്യത്തിൽ സർക്കാർ തീരുമാനം വിദ്യാർഥി സൗഹൃദമല്ലെന്ന്​ ചില അധ്യാപകർക്ക്​ അഭിപ്രായമുണ്ട്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kannur/--803628</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kannur/--803628</guid>
<category><![CDATA[Local News,Kannur,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Fri, 28 May 2021 23:58:09 GMT</pubDate>
</item>
</channel>
</rss>
